Don't Miss!
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Lifestyle മദ്യപിച്ച് വാഹനമോടിച്ച വ്യക്തിയെ വെറുതെവിട്ട് കോടതി, കാരണം ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ മദ്യപാന രോഗം
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വില്ലനായി ഇന്ദ്രന്‍സ് സന്തോഷവാനാണ്
ആ മെലിഞ്ഞ ശരീരവും അതിനൊത്ത ശബ്ദവുമായി ഇന്ദ്രന് എന്ന നടനെ കണ്ടപ്പോഴൊക്കെ മലയാളികള്‍ കുടുകൂടാന്ന് ചിരിക്കാന്‍ തുടങ്ങി. വില്ലന്മാരെല്ലാം നായകന്മാരായു ഹാസ്യതാരങ്ങളായും അഭിനയിക്കാന്‍ തുടങ്ങിയാല്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാനും ആളുകള്‍ വേണ്ടെ. അതുകൊണ്ടെന്തായി, ഹാസ്യസാമ്രാട്ട് ഇന്ദ്രന് ആ ജോലിയങ്ങ് ഏറ്റെടുത്തു.
സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോബ് എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സ് വില്ലന്‍ റോള്‍ ഏറ്റെടുത്തത്. 350ഓളം ചിത്രങ്ങളില്‍ ഇതിനകം തന്നെ ഇന്ദ്രന്‍സ് വേഷമിട്ടിട്ടുണ്ട്. എല്ലാത്തിലും വ്യത്യസ്തകഥാപാത്രങ്ങള്‍ തന്നെയാണെങ്കിലും പൊട്ടാസ് ബോംബിലെ വില്ലന്‍ ഒന്ന് വേറെ തന്നെ. വില്ലന്‍ റോളില്‍ താന്‍ സന്തുഷ്ടനായെന്ന് ഇന്ദ്രന്‍സ് പറയുന്നു.
വില്ലനോ ഹാസ്യതാരമോ ആയി കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നൊരു മാറ്റമില്ലാത്ത കാലമുണ്ടായിരുന്നു ഒരു കാലത്ത് മലയാള സിനിമയില്‍. എന്നാല്‍ അതില്‍ നിന്ന് ഇന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എല്ലാതരം കഥാപാത്രങ്ങല്‍ എല്ലാവര്ക്കും ലഭിക്കുന്നു. ഹാസ്യതാരങ്ങളില്‍ ചിലര്‍ നാകനായും വഷമിട്ട് കഴിഞ്ഞു.
കോഴിക്കോട് ജുവനൈല്‍ ഹോമിലേക്ക് വളരെ ചെറുപ്പത്തിലെത്തപ്പെട്ട നാല് ചെറുപ്പകാരുടെ കഥയാണ് പൊട്ടാസ് ബോംബ്. ബാല്യത്തിന്റെ ഒറ്റപ്പെടലും പ്രണയവും വിരഹവും ചിത്രം ദൃശ്യവത്കരിക്കുന്നു. ടിനിടോമാണ് നായകന്
ഒരുകൊലപാതകവുമായി ബന്ധപ്പെട്ട് ജുവനൈല്‍ ഹോമില്‍ നിന്ന് ചാടുന്ന നാല് ചെറുപ്പക്കാര്‍. ഇവരുടെ ജീവിതത്തിവല് ഇന്ദ്രന്‍സ് ചെയ്യുന്ന കഥാപാത്രം ചെലുത്തുന്ന സ്വാധീനമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!