Don't Miss!
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
ജീത്തു ജോസഫിന്റെ ഒരു സിനിമ, അതെന്റെ സ്വപ്നമായിരുന്നു; കൃഷ്ണ പ്രഭ
സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരന് എന്ന വിശേഷണമാണ് മലയാള സിനിമ ജീത്തു ജോസഫിന് നല്കി വരുന്നത്. അതുക്കൊണ്ട് തന്നെ ജീത്തു ജോസഫിന്റെ സിനിമകളുടെ ഭാഗമാകാന്‍ കാത്തിരിക്കുകയാണ് മലയാള സിനിമ താരങ്ങള്‍.
ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ചിത്രം തിയറ്ററുകളില്‍ റീലീസിനെത്തിയപ്പോള് മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്.
രചന നാരായണന് കുട്ടിയും ജ്യോതി കൃഷണയും നായികമാരായി എത്തിയ ലൈഫ് ഓഫ് ജോസൂട്ടിയില്‍ കൃഷണ പ്രഭയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. സത്യന് അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തിന് ശേഷം കൃഷണ പ്രഭ ചെറിയ വേഷങ്ങളിലായിരുന്നു സ്ക്രീനില്‍ എത്തിയിരുന്നത്.
എന്നല്‍ ലൈഫ് ഓഫ് ജോസൂട്ടിയില്‍ കൃഷണ പ്രഭയ്ക്ക് ലഭിച്ച മോളൂട്ടി എന്ന കഥാപാത്രത്തെ വലിയ ഭാഗ്യമായാണ് കാണുന്നത്. അതിന് വ്യക്തമായ കാരണവുമുണ്ടെന്ന് താരം പറയുന്നു. ജീത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ഏറെ നാളത്തെ മോഹമായിരുന്നു.
അതുക്കൊണ്ട് തന്നെ ചിത്രത്തിലെ മോളൂട്ടി എന്ന കഥാപാത്രത്ത താന്‍ ഏറെ ഇഷ്ടപെടുന്നുണ്ടെന്നും കൃഷണ പ്രഭ പറയുന്നു. കൃഷണ പ്രഭ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്ക് വയ്ക്കുന്നത്.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'