Don't Miss!
- News 400 കിലോ തനി തങ്കവും 15 കോടിയും: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ച, ഇന്ത്യക്കാരും പിടിയിലായി
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Automobiles ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
ന്യൂജനറേഷന് ലേബല്‍ തെറി പറയാനുള്ളതല്ല: ജീത്തു
ന്യൂ ജനറേഷന് എന്ന ടാഗുമായി അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ പലതിലും അശ്ലീലത്തിന്റെ അതിപ്രസരം നമ്മള് കണ്ടതാണ്. ചലച്ചിത്രലോകത്തെ മുതിര്‍ന്ന പലരും ഈ രീതിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യുവസംവിധായകന് ജിത്തു ജോസഫും പറയുന്നത് അതുതന്നെയാണ്. അശ്ലീലം പറയാനുള്ള സര്‍ട്ടിഫിക്കറ്റാണ് ന്യൂജനറേഷന് ലേബല്‍ എന്ന ധാരണ പൊതുവേയുണ്ടെന്നാണ് ജീത്തു പറയുന്നത്.
തന്റെ സിനിമഖല് കണ്ട് പുറത്തിറങ്ങുന്നയാള്‍ അയ്യേ എന്ന് പറയരുതെന്ന് ആഗ്രഹമുണ്ടെന്നും കഥ പറയുന്നതില്‍ സത്യസ്ഥത വേണമെന്നും ജീത്തു പറയുന്നു.
പലതരം ലേബലുകളുമായി പ്രേക്ഷകരെ പറ്റിയ്ക്കരുത്. പുതിയ കാലത്തിന്റെ പ്രമേയങ്ങള്‍ കൊണ്ടുവരുന്ന ചിത്രങ്ങളെയാണ് നമ്മല് ന്യൂജനറേഷന് ചിത്രങ്ങള്‍ എന്ന് വിളിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പുറത്തിറങ്ങിയ കാലത്ത് അത് ന്യൂജനറേഷന് ആയിരുന്നു- സംവിധായകന് പറയുന്നു.
സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം തിരക്കഥയാണ്. എനിയ്ക്ക് തിരക്കഥയെഴുത്ത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ലൊരു തിരക്കഥ കയ്യില്‍ക്കിട്ടിയാല്‍ ഒരു സിനിമയുടെ മുക്കാല്‍ ഭാഗവും ആയി എന്നാണ് ഞാന്‍ കരുതുന്നത്- ജീത്തു ജോസഫ് പറയുന്നു.
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ