Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഇത്തവണ രണ്ട് മികച്ച നടന്മാര്; അവാര്‍ഡ് പങ്കിട്ട് ബിജു മേനോനും ജോജു ജോര്‍ജും
മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനും നടിയും ആരാണെന്ന് അറിയാനാണ് ഏവരും കാത്തിരുന്നത്. ഇത്തവണ രണ്ട് താരങ്ങള്‍ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു എന്ന സന്തോഷവുമുണ്ട്.
ശക്തമായ മത്സരം കാഴ്ച വെച്ച താരങ്ങളില്‍ നിന്നും ബിജു മേനോന്, ജോജു ജോര്‍ജ് എന്നിവരാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. ആര്‍ക്കറിയാം എന്ന സിനിമയിലെ പ്രകടനമാണ് ബിജു മേനോന് അംഗീകാരം നേടി കൊടുത്തത്. നായാട്ട്, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകളില നായക വേഷം ജോജുവിനും പുരസ്കാരത്തിന് അര്‍ഹനാക്കി.
കോമഡി വേഷങ്ങളിലൂടെയും നായകനായും മലയാള പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ബിജു മേനോന്റെ വേറിട്ട കഥാപാത്രമാണ് ആര്‍ക്കറിയാം സിനിമയിലേത്. സനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അറുപതിന് മുകളില്‍ വയസുള്ള വാര്‍ധക്യത്തിലെത്തിയ കഥാപാത്രത്തെയാണ് ബിജു മേനോന് അവതരിപ്പിച്ചത്.
നായാട്ടില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് നടന് ജോജു ജോര്‍ജ് അഭിനയിച്ചത്. മാര്ട്ടിന് പ്രകാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചത്.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍