Don't Miss!
- News അനിയന്ത്രിതമായ തിരക്ക്, പോളിംഗ് തടസപ്പെട്ടു; നടന് വിജയിക്കെതിരെ പരാതി; വോട്ട് ചെയ്യാനാവാതെ സൂരി
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
22ഫീമെയിലിലെ പ്രതാപ്പോത്തനെ മകള്‍ക്ക് പേടി
മകള്‍ക്ക് പോലും ഇത്രയും വെറുപ്പ് തോന്നുന്ന തരത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അഭിമാനിയ്ക്കുന്നു. സിനിമ കണ്ടിട്ട് അതെന്റ അച്ഛനാണെന്ന കാര്യം ഞാന്‍ മറന്നും പോയി അത്രയ്ക്ക് വെറുപ്പായി ആ വില്ലന്‍ കഥാപാത്രത്തിനോടെന്ന് കേയ പോത്തന്.മീണ്ടും ഒരു കാതല്‍ കഥൈ ആണ് കേയയ്ക്ക് ഇഷ്ടപ്പെട്ട പ്രതാപ് ചിത്രം. ഈ ചിത്രം സംവിധാനം ചെയ്തത് പ്രതാപ് പോത്തന് തന്നെയായിരുന്നു. തന്റെ മകള്‍ക്ക് വേണ്ടിയാണ് ജീവിയ്ക്കുന്നതെന്ന് പോത്തന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
22 കാരിയായ കേയ സംഗീത പരിപാടികളിലൂുടെ ശ്രദ്ധേയയാവുകയാണ് പ്രതാപ് പോത്തന് കഴിഞ്ഞാല്‍ കേയയ്ക്ക് ഏറ്റവും ഇഷ്ടം സംഗീതത്തോടാണ്. അമരാന്ത് എന്റര്‍ടൈന്‍മെന്റ് ബാംഗ്ലൂരില്‍ സംഘടിപ്പിച്ച കരോക്കി മത്സരത്തില്‍ പ്രത്യേക സമ്മാനം നേടിയിരുന്നു കേയ. സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കാനാണ് താല്‍പ്പര്യമെന്ന് കേയ പോത്തന് പറഞ്ഞു.
കഥയും കവിതയും എഴുതുന്ന കേയയ്ക്ക് അഭിനയത്തോട് താല്‍പ്പര്യമേയില്ല. ബാംഗലൂരിലെ ഒരു ഏജന്‍സിയില്‍ കോപ്പിറൈറ്റര്‍ ആയി ജോലി നോക്കുകയാണ് കേയ. സംഗീതത്തില്‍ തനിയ്ക്ക് വേണ്ട എല്ലാ പിന്തുണയും തന്ന് ഒപ്പം നില്‍ക്കുന്നത് അമ്മ അമല പോത്തനാണെന്നും കേയ പറഞ്ഞു.
-
വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍