Don't Miss!
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Automobiles സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- Sports IPL 2024: പ്രശ്നം രോഹിത്തും ഹാര്ദിക്കുമായല്ല, വില്ലന്‍ ബൗച്ചര്‍! എല്ലാത്തിനും കാരണം- തെളിവിതാ
- News സംസ്ഥാനത്ത് ആദ്യ പത്രിക സമർപ്പിച്ച് മുകേഷ്,കെട്ടിവയ്ക്കാൻ പണം നൽകിയത് മത്സ്യത്തൊഴിലാളികൾ
- Technology മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആഗോളതലത്തിൽ പുറത്തിറക്കി
- Finance അദാനി പവറിൽ നിന്നും 4000 കോടിയുടെ കരാർ, വിപണിയിൽ കുതിച്ച് പൊതുമേഖലാ ഓഹരി, കൂടെക്കൂട്ടുന്നോ..
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
കൂതറ ഒരു പരീക്ഷണമായിരുന്നു: ശ്രീനാഥ് രാജേന്ദ്രന്
സെക്കന്റ്ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന് സംവിധാനം കൂതറ എന്ന ചിത്രം കണ്ടിറങ്ങിയപ്പോള്‍ പേരുപോലെ അത്ര കൂതറയല്ല സിനിമ എന്നാണ് പലരും പറഞ്ഞത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സിനിമയെ കീറി മുറിച്ചു പരുവമാക്കി പ്രേക്ഷകരില്‍ തെറ്റായ ധാരണയുണ്ടാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്രെയും മോശമല്ല സിനിമ എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നല്ലതോ ചീത്തയോ അത് പ്രേക്ഷകരുടെ ആസ്വാദനത്തിനു വിടാം.
കൂതറ ഒരു പരീക്ഷണമായിരുന്നു എന്നാണ് സംവിധായകന് പറയുന്നത്. മലയാളികള്‍ക്ക് എളുപ്പം ദഹിക്കാത്ത ഒരു മേഖലയാണ് ഫിക്ഷന്‍ സിനിമ. ഭാവനയും യാതാര്‍ത്ഥ്യവും കൂട്ടിയിണക്കുകയാണ് ഇതില്‍. ഒരു വിഭാഗം ആളുകള്‍ക്ക് ഇത് ഇഷ്ടപ്പെട്ടു. ചലര്‍ അതിനെ വിമര്‍ശിക്കും. ഒരു മാറ്റം വന്നാല്‍ അത് അത്രപെട്ടന്ന് അംഗീകരിക്കില്ല എന്ന കുറച്ചാളുകളുടെ മനോഭാവമാണ് സിനിമയെ കുറിച്ച് നെഗറ്റീവ് കമന്റ് വരാന്‍ കാരണമെന്ന് ശ്രീനാഥ് രാജേന്ദ്രന് പറഞ്ഞു.
ആളുകളുടെ ഇത്തരം മനോഭാവം കാരണം നഷ്ടങ്ങള്‍ സംഭവിക്കുന്നത് നിര്‍മാതാക്കള്‍ക്കാണ്. പോസ്റ്റര്‍ അടിച്ച പണം പോലും തിരികെ കിട്ടുന്നില്ല. ഒന്നര വര്‍ഷത്തെ പ്രയത്നമാണ് കൂതറ എന്ന സിനിമ. കടലിലൊക്കെ പോയി ബുദ്ധിമുട്ടിയെടുത്ത സീനുകളുണ്ട്. സിനിമയിക്കെതിരെ വരുന്ന ആരോപണങ്ങള്‍ കാണുമ്പോള്‍ സ്വന്തം കുഞ്ഞിനെ കണ്മുമ്പില് വച്ച് ബലാത്സംഗം ചെയ്യുന്നതുപോലെയാണ് തോന്നുന്നത്- ശ്രീനാഥ് പറയുന്നു.
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍