Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
എനിക്കാ റോളു തന്നെങ്കിലും അവാര്‍ഡ് വാങ്ങിപോയത് അവളാണ് -കല്‍പ്പനയെ കുറിച്ച് കെപിഎസി ലളിത
സിനിമ കണ്ടതിനു ശേഷം ആ ചിത്രത്തില്‍ എനിക്കൊരു അവാര്‍ഡ് ലഭിക്കുമെന്നു കല്‍പ്പന പറഞ്ഞിരുന്നു
ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിന്നും ജീവിക്കുന്ന നടിയാണ് അകാലത്തില്‍ വിടപറഞ്ഞ കല്‍പ്പന. ചലച്ചിത്ര രംഗത്തുള്ളവരില്‍ കല്‍പ്പനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്ന നടിയാണ് കല്‍പ്പന സഹോദരിയെ പോലെ കണ്ടിരുന്ന കെപിഎസി ലളിത.
എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ നല്ലൊരു ഓര്‍മ്മ തന്നാണ് നടി മറഞ്ഞുപോയതെന്ന് കെപിഎസി കല്‍പ്പനയെ അനുസ്മരിച്ച് പറയുന്നു...
വളരെക്കാലത്തെ ബന്ധം
കല്പ്പനയുമായി തനിക്കു വളരെക്കാലത്തെ ബന്ധമുണ്ടെന്നു കെപിഎസി പറയുന്നു. ഒരു മൂത്ത സഹോദരിയെ പോലെയായിരുന്നു കല്‍പ്പന തന്നെ കണ്ടിരുന്നത്
കല്പ്പനയുടെ നിര്‍ബന്ധത്തില്‍ സ്വീകരിച്ച റോള്‍
എന്നെന്നും ഓര്‍ക്കാന്‍ നല്ല ഒരോര്‍മ്മ സമ്മാനിച്ചാണ് കല്‍പ്പന കടന്നു പോയതെന്ന് കെപിഎസി പറയുന്നു. ഞാന്‍ തനിച്ചല്ല എന്ന ചിത്രത്തില്‍ മറ്റൊരു നടിയ്ക്കായി വച്ചിരുന്ന റോള്‍ കല്പ്പനയുടെ നിര്‍ബന്ധത്തില്‍ തനിക്കു ലഭിക്കുകയായിരുന്നു
ശക്തമായ വേഷം
വളരെ ശക്തമായ റോളായിരുന്നു തനിക്കാ ചിത്രത്തില്‍ ലഭിച്ചത്. സിനിമ കണ്ടതിനു ശേഷം ആ ചിത്രത്തില്‍ തനിക്കൊരു അവാര്‍ഡ് ലഭിക്കുമെന്നു കല്‍പ്പന പറയുകയും ചെയ്തു.
പക്ഷേ അവാര്‍ഡ് ലഭിച്ചത് കല്‍പ്പനയ്ക്കായിരുന്നു
തനിക്കല്ല ആ ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡ് ലഭിച്ചത് കല്‍പ്പനയ്ക്കായിരുന്നു. അവാര്‍ഡ് വിവരം പറയാനായി വിളിച്ചപ്പോള്‍ താന്‍ തമാശ പറയുകയാണെന്നാണ് കല്‍പ്പന ആദ്യം കരുതിയിരുന്നതെന്നും കെ പിഎസി ലളിത പറഞ്ഞു.
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി