Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ലാല്‍ ജോസിന്റെ പുതിയ ഷോര്‍ട്ട് ഫിലിം പ്രമേയമെന്താണെന്ന് ഈ വീഡിയോ കണ്ടിട്ട് പറയാമോ?
സംവിധായകന് ലാല്‍ ജോസ് പുതിയ ഹ്രസ്വ ചിത്രം ചെയ്യാനൊരുങ്ങുകയാണ്. ആര് വേണു ഗോപാല്‍ എഴുതിയ ഡെറ്റോള്‍ എന്ന കവിതാസമാഹാരത്തിലെ ദയവായി പരസ്യം പതിക്കരുത് എന്ന ഭാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഷോര്‍ട്ട് ഫിലിം.
എന്നാല്‍ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം ഇപ്പോള്‍ ലാല്‍ ജോസ് പറയുന്നില്ല. ചിത്രത്തിന്റെ പ്രമേയം ഊഹിച്ച് പറയാനുള്ള ഒരു അവസരം പ്രേക്ഷകര്‍ക്ക് തന്നിരിക്കുയാണ്. അതിനുള്ള ഉത്തരം കണ്ടെത്തിയാല്‍ ഉടന്‍ ലാല്‍ ജോസിന്റെയോ അല്ലെങ്കില്‍ വേണു ഗോപാലിന്റെയോ ഫേസ്ബുക്ക് പേജില്‍ അറിയിക്കാനും ലാല്‍ ജോസ് പറയുന്നു.
സഹസംവിധായകനായി സിനിമ രംഗത്തെത്തിയ ലാല്‍ ജോസ് 1998 ലെ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധാനാകുന്നത്. രണ്ടാം ഭാവം,മീശ മാധവന്, അച്ഛനുറങ്ങാത്ത വീട്,ക്ലാസ്സ്മേറ്റ്സ്, അറബി കഥ എന്നീ സിനിമകളാണ് ലാല്‍ ജോസിന്റെ ശ്രദ്ധേയമായ സിനിമകള്‍.
2014 ല്‍ പുറത്തിറങ്ങിയ വിക്രമാദിത്യന് എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ദുല്‍ഖര്‍ സല്മാന്, ഉണ്ണി മുകുന്ദന്, നമിതാ പ്രമോദ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതിന് ശേഷം പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമായ നീനയും വലിയ ഹിറ്റായിരുന്നു. വിജയ് ബാബുവായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു