Don't Miss!
- Lifestyle ശരീരഭാരം കുറയും, ഹൃദയാരോഗ്യം മെച്ചപ്പെടും; ദിനവും വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- News നെല്ല് സംഭരണത്തിൽ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്തുവന്നു; മന്ത്രി എംബി രാജേഷ്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
വിനയന്റെ ലിറ്റില്‍ സൂപ്പര്മാന്
സംവിധായന് വിനയന് മൂന്നു കോടി രൂപ ഗ്രാഫിക്കിനു മാത്രം ചെലവിട്ടു നിര്‍മിക്കുന്ന ലിറ്റില്‍ സൂപ്പര്മാന് ത്രിഡി നിര്‍മാണം പൂര്‍ത്തിയാകുന്നു. മലയാള സിനിമയില്‍ ഇത്രയും വലിയ തുക ഗ്രാഫിക്സിനായി ചെലവിടുന്നത് ആദ്യമായിട്ടാണ്. പന്ത്രണ്ടുകാരനായ ഡെനിയാണ് നായകന്. ബേബിനയന്താര നായികയും. പ്രവീണ, മധു, രഞ്ജിത്ത്, കൃഷ്ണ, കക്കരവി തുടങ്ങി മുന്നൂറോളം കുട്ടികള്‍ കൂടി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. സാധാരണ കുടുംബത്തില്‍ ജനിച്ച വില്ലി എന്ന കുട്ടിയുടെ സങ്കല്‍പ്പത്തില്‍ വരുന്ന കഥാപാത്രങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. ഈ കഥാപാത്രങ്ങളെ വില്ലി തേടുന്നപോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. അവന്റെ കൂട്ടിനായി പിങ്കിയെന്ന നായയും . ഫാന്റസിയും റിയാലിറ്റിയും കൂട്ടികലര്ത്തിയൊരു ചിത്രമാണ് ഇക്കുറി വിനയന് ഒരുക്കുന്നത്. വിനയന് തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം മോഹന്‍സിതാര. രണ്ടുപേരും ഒന്നിക്കുന്ന പന്ത്രണ്ടാമത് ചിത്രമാണിത്.
ഇത്രയും സാങ്കേതിക മികവോടെ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രമായിരിക്കും ലിറ്റില്‍ സൂപ്പര്മാന്. കുട്ടികളെ ഉദ്ദേശിച്ചൊരുക്കുന്ന ചിത്രത്തെ കുടുംബപ്രേക്ഷകരും ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍