Don't Miss!
- News വയനാട്ടില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്: രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പ്രശ്നങ്ങള്‍ അവസാനിച്ചു, അച്ചായന് അച്ചായനായി തന്നെ നാളെ എത്തും!
ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന് എന്ന ചിത്രത്തിന്റെ വിലക്ക് നീക്കി. ചിത്രത്തിന്റെ നിര്‍മാതാവിനെതിരെ കെഎല്‍എം ഗ്രൂപ്പ് നല്കിയ ഹര്‍ജിയാണ് എറണാകുളം ജില്ലാ കോടതി തള്ളിയത്.
സിനിമയുടെ പകര്‍പ്പ് അവകാശം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎല്‍എം ഗ്രൂപ്പുകാരനായ ഷിബു തെക്കുംപുറം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ചിത്രത്തിന്റെ നിര്‍മാതാവായ നൗഷാദ് ആലത്തൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചിത്രത്തിന്റെ സ്റ്റേ നീക്കം ചെയ്തത്.
നൗഷാദ് പറഞ്ഞത്
ചിത്രത്തിന്റെ നിയമപരമായ എല്ലാ വശങ്ങളും തന്റെ പേരിലാണെന്നും പരാതിക്കാരന് സിനിമയുടെ മേല്‍ യാതൊരു അവകാശവുമില്ലെന്നായിരുന്നു നൗഷാദിന്റെ വാദം. ഇതേ തുടര്‍ന്നാണ് കോടതി ചിത്രത്തിന്റെ സ്റ്റേ നീക്കം ചെയ്തത്.
മമ്മൂട്ടി-ജോണി ആന്റണി
താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്. ഓര്‍ഡിനറി എന്ന സൂപ്പര്കഹിറ്റ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
നായിമാര്‍
മംമ്തയും ആന്‍ഡ്രിയയുമാണ് ചിത്രത്തിലെ നായികമാര്‍. രഞ്ജി പണിക്കര്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
സംഗീതം
വിദ്യാ സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
മമ്മുക്കയുടെ ഫോട്ടോസിനായ്
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'