Don't Miss!
- News സൂറത്തില്‍ നടന്നത് വമ്പന്‍ തിരക്കഥ: ബിജെപിക്ക് വിജയം ഒരുക്കിയത് കോണ്‍ഗ്രസ് സ്ഥാനാർത്ഥി തന്നെ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Automobiles പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
- Lifestyle പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
- Finance സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും…
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
സിപിഎം വിഭാഗീയതയുമായി വീണ്ടും മമ്മൂട്ടി
കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനം സാക്ഷ്യം വഹിച്ച മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തമ്മിലുള്ള പോരിന് മമ്മൂട്ടി ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ആഗസ്റ്റ് 1ന്റെ അതേ പ്ലോട്ട് തന്നെയാണ് അതിന്റെ രണ്ടാം ഭാഗവും പിന്തുടരുന്നത്. മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണിയുള്ളതായി റിപ്പോര്‍ട്ട് ലഭിയ്ക്കുന്നു.രഹസ്യമായി ഇതേക്കുറിച്ചന്വേഷിയ്ക്കാന് പെരുമാള്‍ എത്തുന്നു. ഇത് തന്നെയാണ് ആഗസ്റ്റ് 15ന്റെ പ്രമേയം.
അന്വേഷണത്തിനിടെ മുഖ്യമന്ത്രിയ്ക്കെതിരെ നീക്കമുണ്ടാവുന്നത് പാര്‍ട്ടിയില്‍ നിന്നാണോയെന്നും പെരുമാള്‍ സംശയിക്കുന്നുണ്ട്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ പാര്‍ട്ടി വിഭാഗീയത സൂചിപ്പിയ്ക്കുന്ന ഡയലോഗുകള്‍ ആവശ്യത്തിലേറെ. 'എന്റെ ശത്രു ആരെന്ന് ഞാന്‍ പറയണോ?' മുഖ്യമന്ത്രിയായെത്തുന്ന നെടുമുടി വേണു ഇത് പറയുമ്പോള്‍ പലതും നമ്മുടെ ഓര്‍മ്മയിലെത്തും. അതിന് മറുപടിയായി, 'വീട്ടില്‍ കുത്തിയിരിക്കാനല്ല പാര്‍ട്ടി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്, പ്രവര്‍ത്തിയ്ക്കാനാണ് 'സായ്കുമാര് അവതരിപ്പിയ്ക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മുനവെച്ചുള്ള ഡയലോഗും ആഗസ്റ്റ് 15ന്റെ ലൈന്‍ വെളിപ്പെടുത്തുന്നു.
അടുത്തപേജില്‍
സിപിഎം രാഷ്ട്രീയത്തില്‍ മമ്മൂട്ടി രണ്ടാംതവണ
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്