Don't Miss!
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Lifestyle സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
ജയസൂര്യ ഞെട്ടി, ഹോട്ടല്‍ ജീവനക്കാരനെയും ഞെട്ടിച്ചു; കാണൂ
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതം എന്ന ചിത്രത്തില്‍ മെന്റലിസ്റ്റ് ആയിട്ടാണ് ജയസൂര്യ എത്തുന്നത്. മനുഷ്യന്റെ ചിന്തകളെയും പെരുമാറ്റങ്ങളെയും 'മാനിപുലേറ്റ്' ചെയ്യാന്‍ കഴിയുന്ന ആളെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കുന്നതാണ് മെന്റലിസ്റ്റ്.
ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തെ കണ്ട പലരും പറഞ്ഞു, 'ഹേയ് അങ്ങനെയൊന്നുമില്ല,... ഇത് സിനിമയല്ലേ' എന്ന്. എന്നാല്‍ ഒരു യഥാര്‍ത്ഥ കഥാപാത്രത്തില്‍ നിന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച ജോണ്‍ ഡോണ്‍ ബോസ്കോയ്ക്ക് പ്രചോദനം ലഭിച്ചത്.
യഥാര്‍ത്ഥ ജീവിതത്തില്‍ മെന്റലിസ്റ്റായ ആദിയാണ് ജോണ്‍ ഡോണ്‍ ബോസ്കോയ്ക്ക് പ്രചോദനമായത്. പ്രേതത്തിന്റെ റിലീസ് മുമ്പ്, ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ജയസൂര്യയും ആദിയും രഞ്ജിത്ത് ശങ്കറും ഒരു വീഡിയോയിലൂടെ ആദിയുടെ 'മെന്റലിസ്റ്റ് പവര്‍' കാണിച്ചു തന്നിരുന്നു. ഇതാണ് ആ വീഡിയോ.
എന്നാല്‍ ഈ വീഡിയോ ചിലര്‍ വിശ്വസിച്ചില്ല. ആദിയും രഞ്ജിത്തും ജയസൂര്യയും തമ്മിലുള്ള ഒത്തുകളിയായിരിക്കും എന്നാണ് ധരിച്ചത്. വിശ്വസിക്കാത്തവര്‍ക്ക് വേണ്ടി ജയസൂര്യ ഇതാ പുതിയ വീഡിയോ പുറത്ത് വിട്ടിരിയ്ക്കുകയാണ്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഹോട്ടല്‍ ജീവിനക്കാരെ വച്ചാണ് ഇത്തവണ പരീക്ഷണം നടത്തിയത്. കാണൂ..
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'