Don't Miss!
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി മോഹന്‍ലാല്‍ നിരസിച്ച ഫാസില്‍ ചിത്രം ..ഹിറ്റായത് മറ്റുു ഭാഷകളില്‍..
90 കളിലെ തന്റെ ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി ലാല്‍ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗ്യതാരമായി മോഹന്‍ലാല്‍ മാറിയപ്പോള്‍ ആ ചിത്രത്തിലൂടെ മലയാള സിനിമയ്ക്കു ലഭിച്ച നല്ല സംവിധായകരിലൊരാളായിരുന്നു ഫാസില്‍.
ആ ചിത്രം കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഫാസില്‍ മോഹന്‍ലാലിനോട് ഒരു സീരിയല്‍ കില്ലറിന്റെ കഥ പറഞ്ഞിരുന്നു. പക്ഷേ ആ റോള്‍ ലാല്‍ ഉപേക്ഷിക്കുകയായിരുന്നു...
നീണ്ട ഇടവേളയ്ക്കു ശേഷം
1984 ല്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിനു ശേഷം 9 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മോഹന്‍ലാലും ഫാസിലും മണിചിത്രത്താഴിലൂടെ ഒന്നിച്ചത്.
ഫാസില്‍ പറഞ്ഞ കഥ
ഇതിനിടയില്‍ ഫാസില്‍ മോഹന്‍ലാലിനോട് ഒരു സീരിയല്‍ കില്ലറുടെ കഥ പറഞ്ഞിരുന്നു.
ലാല്‍ കത്തി നില്ക്കുന്ന സമയം
പ്രണയനായകനായും കുടുംബസ്ഥനായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ കത്തി നില്ക്കുന്ന സമയമായിരുന്നു അത്.
ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി
ആ സിനിമ ചെയ്യുകയാണെങ്കില്‍ 90 കളിലെ തന്റെ ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി ലാല്‍ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
കഥയില്‍ മാറ്റം വരുത്തി ഫാസില്‍ ചെയ്തത്
സ്വന്തം കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി ഫാസില്‍ ആ ചിത്രം നാഗാര്‍ജ്ജുനയെ നായകനാക്കി കില്ലര്‍ എന്ന പേരില്‍ തെലുങ്കിലെടുത്തപ്പോള് സൂപ്പര്‍ ഹിറ്റായി മാറി.
പിന്നീട് തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തു
പിന്നീട് ചിത്രം തമിഴിലെടുത്തപ്പോഴും സൂപ്പര്‍ ഹിറ്റായിരുന്നു. ഈശ്വര്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. കില്ലറിന്റെ ഹിന്ദി പതിപ്പ് സബ് സേ ബഡാ മാവാലിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!