Don't Miss!
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
ഓരോ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നിലും പറഞ്ഞാല്‍ തീരാത്ത ഒത്തിരി കഥകളുണ്ടാവും. അന്നൊക്കെ ഇതുപോലെ ഫേസ്ബുക്കും ഇന്റര്‍നെറ്റുമൊന്നും ഇല്ലാത്തതുകൊണ്ട് ആഴ്ചയില്‍ വരുന്ന സിനിമാ മാഗസിന് കാത്തിരിയ്ക്കണം. അതിലും എല്ലാം ഉണ്ടായിരിക്കണം എന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ലോ.
പഴയ കുറേ ഹിറ്റുകള്‍ പിറന്നതിന് പിന്നിലെ കഥകള്‍ ധാരാളം കേട്ടിട്ടുണ്ട്. ഇനി പറയുന്നത് റാംജി റാവു സ്പീകിങ് എന്ന ചിത്രത്തെ കുറിച്ചാണ്. സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് ചിത്രം
കടപ്പാട്: മെട്രോമാറ്റിനി
ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
നൊമ്പരങ്ങള്‍ക്ക് സുല്ല് എന്ന പേരില്‍ ഒരു തിരക്കഥയും എഴുതി സിദ്ധിഖും ലാലും തങ്ങളുടെ ഗുരു ഫാസിലിനെ ചെന്നു കണ്ടു. കഥയും കഥാപാത്രങ്ങളും പൊട്ടിച്ചിരിപ്പിയ്ക്കുന്ന മുഹൂര്‍ത്തങ്ങളും... ഫാസിലിന് തന്റെ ശിഷ്യന്മാരുടെ തിരക്കഥ നന്നായി ബോധിച്ചു.
ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി സിദ്ധിഖ് - ലാലിന്റെ മനസ്സിലുണ്ടായിരുന്നത് മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു. എന്നാല്‍ അന്ന് മിന്നി നില്ക്കുന്ന കൂട്ടുകെട്ടുകളായ ശ്രീനിയും ലാലും ഇത് ചെയ്താല്‍ സിനിമ അവരുടെ പേരില്‍ അറിയപ്പെടും എന്നും, നിങ്ങളുടെ പേരില്‍ അറിയപ്പെടണമെങ്കിലും മുകേഷും ജയറാമും ഈ വേഷം ചെയ്യണമെന്നും ഫാസില്‍ നിര്‍ദ്ദേശിച്ചു. അത് ശിഷ്യന്മാര് അനുസരിച്ചു.
ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
എന്നാല്‍ അന്നത്തെ തിരക്കുകള്‍ കാരണം ജയറാമിന് ചിത്രം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ നറുക്ക് സായി കുമാറിന് വീണു.
ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
ഇന്നസെന്റിന് നിന്ന് തിരിയാന്‍ നേരമില്ലാത്ത സമയമായിരുന്നു അത്. കഥയുമായി സിദ്ധിഖ്- ലാല്‍ സാമീപിച്ചപ്പോള് അദ്ദേഹം തന്റെ തിരക്കുകള്‍ അക്കമിട്ട് നിരത്തി. ഒടുവില്‍ മാള അരവിന്ദനിലെത്തി. ആ സമയത്താണ് ഇന്നസെന്റ് അഭിനയിക്കാനിരുന്ന മഹര്‍ഷി മാത്യൂസ് എന്ന ചിത്രം ക്യാന്‍സലാകുന്നത്. ഇന്നസെന്റ് സിദ്ധിഖ് - ലാല്‍ ചിത്രം ചെയ്യാം എന്നേറ്റു.
ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
മാള അരവിന്ദന് വേണ്ടി മറ്റൊരു വേഷം നല്‍കിയെങ്കിലും അദ്ദേഹം സ്നേഹ പൂര്‍വ്വം അത് നിരസിച്ചു. പിന്നീട് ആ വേഷം കുഞ്ചന്‍ ഏറ്റെടുത്തു.
ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
നൊമ്പരങ്ങള്‍ക്ക് സുല്ല് എന്ന പേരും മാറ്റി, റാംജി റാവു സ്പീക്കിങ് എന്നാക്കി. അങ്ങനെ 1989 ല്‍ മലയാളികളെ കുടുകുടാ ചിരിപ്പിച്ചുകൊണ്ട് റാംജി റാവു സ്പീക്കിങ് എന്ന ചിത്രമെത്തി
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍