Don't Miss!
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Lifestyle ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഇനി മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് ചതിയ്ക്കും
നെഗറ്റീവ് റോളുകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടനാണ് ലാല്‍. ഈ ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെ ഉണ്ടായിരിക്കുമെന്നും വ്യത്യസ്തമായൊരു കഥയായിരിക്കുമെന്നും ഉണ്ണികൃഷ്ണന് പറയുന്നു. വണ്‍ മാന്‍ മെനി ഫേസസ്... എന്ന ടാഗ് ലൈനിലൂടെ തന്നെ ലാലിന്റെ കഥാപാത്രത്തിന്റെ സ്വഭാവം ഏതാണ്ട് ഊഹിച്ചെടുക്കാവുന്നതാണ്. നന്മയുടെയും തിന്മയുടെയും വിവിധഭാവങ്ങളുള്ള കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിയ്ക്കുക. ചിരിച്ചുകൊണ്ട് ചതിക്കുന്ന, കൗശലക്കാരനായ ഒരാള്‍.
എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രം വിശാലമായ ക്യാന്‍വാസില്‍ അനവധി കഥാപാത്രങ്ങളെ ഉള്ക്കൊള്ളിച്ചാണത്രെ ഒരുക്കുന്നത്. മാടമ്പിയും ഗ്രാന്റ് മാസ്റ്ററും നേടിയ വിജയം ആവര്‍ത്തിയ്ക്കാനാണ് മിസ്റ്റര്‍ ഫ്രോഡിലൂടെ ഉണ്ണികൃഷ്ണന്റെ ശ്രമം.
എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് റഷ്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലായാണ് ചിത്രീകരിയ്ക്കുക.
ലോക്പാല്‍, ലേഡീസ് ആന്റ് ജെന്റില്മാന്, ആറുമുതല്‍ അറുപതുവരെ, എന്നിവയാണ് മോഹന്‍ലാലിന്റേതായി വരുന്ന ചിത്രങ്ങള്‍. സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്റ് ജെന്റില്മാന് ശേഷം മെയില്‍ മിസ്റ്റര്‍ ഫ്രോഡ് ചിത്രീകരണം ആരംഭിക്കാനാണ് ബി ഉണ്ണികൃഷ്ണന് തീരുമാനിച്ചിരിക്കുന്നത്.
-
ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി
-
ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ
-
'അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണെന്നും രസ്മിൻ പറഞ്ഞ് കൊടുത്തു'