Don't Miss!
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മുഖ്യമന്ത്രിയെപാട്ടുകാരനാക്കാന് മോഹം:ഗോപിസുന്ദര്‍
കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസംഗങ്ങളും വാഗ്ദാനങ്ങളും മാത്രമേ ജനങ്ങള്‍ കേട്ടിട്ടുള്ളു. എന്നാല്‍ ആ ശബ്ദത്തില്‍ വ്യത്യസ്തമായത് എന്തോ ഉണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചത് ഒരേ ഒരാള്‍ക്ക് മാത്രമാണ്. സംഗീത സംവിധായകന് ഗോപി സുന്ദറിന്. ഉമ്മന്‍ചാണ്ടി സാറിനെ കൊണ്ട് ഒരു പാട്ട് പാടിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗോപി സുന്ദര്‍ തന്റെ ആഗ്രഹം പറഞ്ഞത്.
ഉമ്മന്‍ചാണ്ടിയുടേത് വ്യത്യസ്തമായ ഒരു ശബ്ദമാണെന്നാണ് ഗോപിസുന്ദര്‍ പറയുന്നത്. ഒരു സംഗീത സംവിധായകന് എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിസാറിന്റെ ശബ്ദം എനിക്ക് വളരെ ഇഷ്ടമാണ്. ചില പ്രത്യേക പാട്ടുകള്‍ക്ക് യോജിക്കുന്ന ശബ്ദം. ഒരു സംഗീത സംവിധായകനായ താന്‍ വ്യത്യസ ശബ്ദം കേട്ടാല്‍ അത് ശ്രദ്ധിക്കും. ചാണ്ടിസാറിന്റെ ശബ്ദം വളരെ ആകര്ഷണമുള്ളതാണ്- ഗോപി സുന്ദര്‍ പറഞ്ഞു.
പക്ഷെ ഒരു വ്യക്തി എന്ന നിലയിക്ക് അദ്ദേഹത്തോട് ഇക്കാര്യം പറയാന്‍ പേടിയുമാണ്. അതേ സമയം ഒരു അവസരം കിട്ടിയാല്‍ ഇക്കാര്യം ചോദിക്കും. അദ്ദേഹം സമ്മതിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരുപാട്ട് താന്‍ പാടിക്കുകയും ചെയ്യും. അത് പക്ഷെ ഒരിക്കലും സിനിമാ പാട്ടോ റൊമാന്റിക്കോ ആയിരിക്കില്ലെന്നും ഗോപി സുന്ദര്‍ ഉറപ്പു നല്കുന്നു. ലോകം മുഴുവന്‍ ആസ്വദിക്കുന്ന ഗാനമായിരിക്കും.
ഉമ്മന്‍ചാണ്ടിയെ കൊണ്ട് പാടിക്കുന്ന പാട്ട് സാമൂഹ്യദൗത്യമുള്ളതായിരിക്കണം എന്ന നിര്‍ബന്ധവും സംഗീത സംവിധായകനുണ്ട്. വ്യത്യസ്ത പാട്ടുകള്‍ കേള്‍ക്കാനാണ് എനിക്ക് ആഗ്രഹമെന്നും ചാണ്ടി സാറിന്റെ ശബ്ദത്തിലൂടെ വ്യത്യസ്തമായ സംഗീതം കൊണ്ടുവരാന്‍ കഴിയമെന്നാണ് വിശ്വാസമെന്നും ഗോപി സുന്ദര്‍ പറഞ്ഞു.
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്