Don't Miss!
- Automobiles കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, കാറിൽ ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്
- News ഹാട്രിക്ക് പോരില്‍ ഡീന്‍ ഉറപ്പിച്ചോ..? അതോ ജോയ്സ് കയറിവരുമോ? സഭാ പിന്തുണ നിര്‍ണായകമാകും
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
എബിസിഡിയും സിങ്കവും നെറ്റില്‍ തകര്‍ത്തോടുന്നു
കൊച്ചി: മലയാള സിനിമകള്‍ ഉള്‍പ്പടെയുള്ള റിലീസ് ചിത്രങ്ങള്‍ നിര്‍മാതാക്കളുടെയും സൈബര്‍ സെല്ലിന്റെയും കണ്ണ് വെട്ടിച്ച് വീണ്ടും ഇന്റെര്‍ നെറ്റില്‍ വിലസുന്നു. അടുത്തിടെ റിലീസ് ചെയ്ത ആസിഫ് അലി അഭിനയിച്ച ഹണീബി, ദുല്‍ഖര്‍ സല്മാന് അഭിനയിച്ച എബിസിഡി എന്നീ മലയള സിനിമകള്‍ക്ക് പുറമെ സൂര്യ അഭിനയിച്ച സിങ്കം2 വരെ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ഇന്റെര്‍ നെറ്റില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.
മല്ലുറോക്ക് ഡോട്ട് ടികെ എന്ന വെബ് സൈറ്റിലാണ് പുതിയ ചിത്രങ്ങള്‍ ലഭ്യമാകുന്നത്. ഇതിനോടകം ആയിരത്തിലധികം ആളുകള്‍ സിനിമകള്‍ ഡൗണ്‍ലേഡ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇന്റെര്‍നെറ്റില്‍ വ്യാജന്മാരെ നിയന്ത്രിക്കാന്‍ നിര്‍മ്മാതാക്കളും സൈബര്‍സെല്ലും ചേര്‍ന്ന് നടപടിയെടുക്കാനിരിക്കെയാണ് എല്ലാവരെയും വെല്ലു വിളിച്ച് സൈറ്റില്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്.
പ്രിന്‍സ് പിക്ചേഴ്സ് നിര്‍മ്മിച്ച സൂര്യയുടെ സിങ്കം 2 ഒരു ബിഗ് ബജറ്റ് പ്രോജക്ടാണ്. ദുല്‍ഖറിനെ നായകനാക്കി മാര്ട്ടിന് പ്രകാശ് സംവിധാനം ചെയ്ത എബിസിഡിയും സിങ്ക2വും ഒരുമിച്ചാണ് റിലീസിങ്ങിനെത്തിയത്. എസ്ജെഎം നിര്‍മ്മിച്ച് ലാലിന്റെ മകന് ജീന്‍ പോള്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹണി ബീ. ചിത്രത്തില്‍ ആസിഫ് അലി ഇരട്ടവേഷത്തിലാണ് അഭിനയിച്ചത്.
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ