Don't Miss!
- Automobiles ഇരട്ട പുരസ്കാര നേട്ടവുമായി കിയ EV9! 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്സില്‍ ഇവികളുടെ ആധിപത്യം
- Lifestyle ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
പപ്പീലിയോ ബുദ്ധ വെളിച്ചം കാണുമോ?
പശ്ചിമഘട്ടപര്വ്വതനിരകളിലെ ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പറയുന്ന സിനിമ, ആദിവാസി സ്ത്രീകള്‍ക്ക് എതിരെ നടന്ന അതിക്രൂരമായ പീഢനങ്ങള്‍ കൂടി സിനിമയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നഗ്നതയും, വയലന്‍സും ആവശ്യത്തിലധികം സിനിമയില്‍ പ്രയോഗിക്കപ്പെടുന്നതിനാല്‍ തന്നെ ഈ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കാനാവില്ല എന്ന ഉറച്ച നിലപാടിലാണ് സെന്‍സര്‍ബോര്‍ഡ്.
ഗാന്ധിനിന്ദയാണ് മുഖ്യമായും ബോര്‍ഡ് വിഷയമാക്കി എടുക്കുന്നതെങ്കിലും ചില സത്യസന്ധമായ സമീപനങ്ങളുടെ നേര്‍കാഴ്ചകളെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. നിര്‍മ്മാതാവായ പ്രകാശ്ബാരെക്കെതിരെ ബോര്‍ഡ് നോട്ടീസയച്ചിരിക്കയാണ്.
തമ്പിആന്റണി, പത്മപ്രിയ, പൊക്കുടന് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലൂടെ ചിത്രം പുറത്തിറങ്ങുന്നുണ്ട്. ശേഖര്‍ കപൂറിന്റെ ബാന്‍ഡിഡ് ക്യൂന്‍, മാതൃഭൂമി എ നേഷന്‍ വിത്ത് ഔട്ട് വുമണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട വിധം രംഗങ്ങളൊന്നും ചിത്രത്തിലില്ല എന്നാണ് വാദം. മാതൃഭൂമി എ നേഷന്‍ വിത്ത് ഔട്ട് വുമണ്‍ വിദേശ സഹകരണത്തോടെ നിര്‍മ്മിച്ച ചിത്രമായതിനാല്‍ സെന്‍സര്‍ വിഷയം ബാധിച്ചിട്ടില്ല. ഫൂലന് ദേവിയുടെ ജീവിതകഥ പറയുന്ന ബാന്‍ഡിഡ് ക്യൂന്‍ ഏറെ വിവാദമായിരുന്നു.
-
ടെലിവിഷന്‍ പ്രീമിയറായി ഫാലിമിയും വാലാട്ടിയും! ഏഷ്യാനെറ്റിലെ ഈസ്റ്റര്‍ സ്പെഷ്യല്‍ പരിപാടികള്‍
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍