Don't Miss!
- News 'കെജ്രിവാൾ മാങ്ങയും മധുരവും കഴിക്കുന്നു'; പ്രമേഹം കൂട്ടി ജാമ്യം നേടാനുള്ള തന്ത്രമെന്ന് ഇഡി
- Lifestyle വായ്നാറ്റം, പല്ലിലെ കറ, മഞ്ഞ നിറം: ഗ്യാരണ്ടിയോടെ ഇല്ലാതാക്കും അടുക്കളയിലെ ഔഷധക്കൂട്ട്
- Automobiles ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം! AI നല്കിയ ഞെട്ടിക്കുന്ന ഉത്തരം
- Sports IPL 2024: തിരിച്ചുവരാന്‍ മുംബൈ, പഞ്ചാബിനും ജയിക്കണം- ടോസ് 7 മണിക്ക്
- Finance പണത്തിന് ആവശ്യമുണ്ടോ, 5 ലക്ഷം പേഴ്സണൽ ലോണെടുക്കാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
അന്നേ ആള് ഗെഡിയാണ്.. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ രഞ്ജിത്ത് എഴുതിയ കവിത കണ്ടോ
ചെയ്യുന്ന സിനിമകളില്‍ എന്നും ഒരു 'പെര്ഫക്ഷന്' കൊണ്ടുവരുന്ന സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. ഏതൊരു സാധാരണക്കാരനും ബന്ധിപ്പിക്കാന്‍ കഴിയുന്ന കഥാ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
ഇപ്പോള്‍ വിഷയം രഞ്ജിത്ത് ശങ്കറിന്റെ സിനിമയല്ല, കവിതയാണ്! അതെ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ രഞ്ജിത്ത് എഴുതിയ കവിത. ഡോണ്‍ ബോസ്കോ സ്കൂള്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്ന കവിത രഞ്ജിത്ത് ശങ്കര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
വാര്‍ധക്യത്തില്‍ നിന്ന് ബാല്യത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ഹേ ശ്യാമസൂര്യ എന്ന കവിതയില്‍ രഞ്ജിത്ത് എന്ന പത്താം ക്ലാസുകാരന് എഴുതിയിരിയ്ക്കുന്നത്. ഇതാണ് കവിത.. വായിച്ചു നോക്കൂ...
From Don bosco school magazine:) pic.twitter.com/8oPCsMyKHs
— Ranjith Sankar (@ranjithsankar) September 4, 2017
പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ശങ്കര്‍ സംവിധാന രംഗത്ത് എത്തിയത്. പിന്നീട് അര്ജ്ജുനന് സാക്ഷി, മോളി ആന്റി റോക്സ്, പുണ്യാളന് അഗര്‍ബത്തീസ്, വര്‍ഷം, സു സു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ എടുത്തു. ഇപ്പോള്‍ പുണ്യാളന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് രഞ്ജിത്ത് ശങ്കര്‍.
-
'തിന്നിട്ട് ഒരു പണിയുമെടുക്കാതെ ജീവിച്ചോ ജാസ്മിനെ, ഞങ്ങളുടെ ഔദാര്യമാണ്'; ജാസ്മിനും ഗബ്രിക്കുമെതിരെ വീട്ടുകാർ!
-
ജാസ്മിന് പെണ്ണൊരുത്തിയാവുന്നത് എന്തുകൊണ്ട്! അടിമകളെ ഉപയോഗിച്ചുള്ള സിബിന്റെ ഗെയിമിനെതിരെ പ്രേക്ഷകര്‍
-
'നോറയായിരുന്നു ശരി, കിട്ടിയ ചാൻസിൽ സായ് അടക്കം എല്ലാവരും മാസ് കളിച്ച് സ്കിറ്റ് കുളമാക്കി, അവസാനം ടീം തോറ്റു'