Don't Miss!
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
റിമയുടെ വിവാഹം സ്ത്രീധനത്തിനെതിരെയുള്ള സന്ദേശം
താരവിവാഹങ്ങളില്‍ ഏറെ വ്യത്യസ്തമായിരുന്നു നടി റിമ കല്ലിങ്കലിന്റെയും സംവിധായകന് ആഷിഖ് അബുവിന്റെയും. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് രക്തപുഷ്മണിഞ്ഞ് ഇരുവരും പരസ്പരം സ്വന്തമാകുമ്പോള്‍ റിമയെന്ന വധുവിന്റെ ശരീരത്തില്‍ ഒരു തരി പൊന്നുണ്ടായിരുന്നില്ല.
ചെറുപ്പം മുതലുള്ള തന്റെ ആഗ്രഹമായിരുന്നു സ്വര്‍ണമില്ലാത്ത വിവാഹമെന്ന് റിമ തന്റെ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി. താനൊരു വധുവായി നിറയെ ആഭരണം അണിഞ്ഞു നില്‍ക്കുന്നതുകാണാന്‍ ഏറ്റവും ആഗ്രഹിച്ചിരുന്നത് എന്റെ മുത്തശ്ശിയായിരുന്നെന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ താന്‍ ഒരു വധുവായ ദിവസം അവരൊരുപാട് സന്തോഷിക്കുമാനയിരുന്നെന്നും എന്നാല്‍ ഒരു തരി പൊന്നണിയാത്തതില് ദുഖമുണ്ടാകുമായിരുന്നെന്നും റിമ പറയുന്നു.
കുട്ടിക്കാലം മുതല്‍ സ്വര്‍ണത്തോട് താത്പര്യമുണ്ടായിരുന്നില്ല. വലുതായപ്പോള്‍ ആ അകലം കൂടി. സിനിമയില്‍ വന്നതോടെ സ്ത്രീധന സമ്പ്രദായത്തോടുള്ള തന്റെ ചിന്തകള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ കഴിഞ്ഞു.
അതുകൊണ്ട് എന്റെ വിവാഹം സ്ത്രീധനത്തിനെതിരെയുള്ള ഒരു സന്ദേശമായിരിക്കണമെന്നത് ആഗ്രഹമായിരുന്നു. മക്കളുടെ വിവാഹത്തിന് ഉള്ള സമ്പാധ്യങ്ങള്‍ മുഴുവന്‍ ചെലവഴിക്കേണ്ടി വരുന്ന മാതാപിതാക്കള്‍ക്ക് തങ്ങളുടെ വിവാഹം ഒരു സമര്‍പ്പണമാണ്- റിമ പറയുന്നു.
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു