Don't Miss!
- Sports T20 World Cup 2024: വിക്കറ്റ് കാക്കുക റിഷഭ് തന്നെ! സഞ്ജു വാട്ടര്‍ ബോയ്? 20 അംഗ സ്ക്വാഡ് പുറത്ത്
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
'ബാഡ് ഗേളായി' ഷെര്‍ലിന്‍ മലയാളത്തില്‍
അന്യഭാഷയില്‍ നിന്ന് മലയാളത്തിലേക്കുള്ള നായികമാരുടെ ഒഴുക്ക് തുടരുന്നു. ഒടുവിലിതാ കാമസൂത്ര എന്ന ചിത്രത്തിലൂടെ വിവാദ നായികയെന്ന് പേരെടുത്ത ഷെര്‍ലിന്‍ ചോപ്രയും.
ബാഡ് ഗേള്‍ എന്ന ഇമേജാണ് ഇപ്പോള്‍ ഷെര്‍ലിന്‍ സിനിമാ ലോകത്തുള്ളത്. ആ ഇമേജ് തന്നെയാണ് മലയാളത്തിലും വിഷയം. ഷാജിയെം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും അത് തന്നെ, ബാഡ് ഗേള്‍.
മലയാളമടക്കം മൂന്ന് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ഫാഷന്‍ മോഡല്‍ രംഗത്തെ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് ജൂണ്‍ മാസങ്ങളിലായി ചെന്നൈയില്‍ വച്ച് ചിത്രത്തിന്റെ ചിത്രീകരണം നടക്കും.
ചിത്രത്തിന്റെ പ്രചാരണത്തിനായി കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സംവിധായകന് ഷാജിയെമ്മിനൊപ്പം ഷര്‍ലിന്‍ ചോപ്രയും പങ്കടുത്തു. ഫാഷന്‍ ഷോകളുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടി തുടങ്ങിയതും ഒരു ഫാഷന്‍ ഷോയോടു കൂടിയാണ്. സിനിമയെ കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്ന് ഷേര്ലിന് പറഞ്ഞു
പ്ലേബോയ് മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന ചിത്രങ്ങളാണ് ഷെര്‍ലിന്‍ ചോപ്രയെ ആദ്യം വാര്‍ത്തകളില്‍ നിറച്ചത്. പിന്നാലെ കാമ സൂത്ര എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഷെര്‍ലിന്‍ പുറത്തുവിട്ട നഗ്നചിത്രങ്ങളും മറ്റും ചര്‍ച്ചയായിരുന്നു. ചിത്രം പുറത്തിറങ്ങിയപ്പോള്‍ സംവിധായകനും ഷെര്‍ലിനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും വാര്‍ത്തയായി.
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി പല്ലിറുമ്മി; ആ സംവിധായകന് ആദ്യമായി ദേഷ്യപ്പെടുന്നത് കണ്ടു: ശ്രീദേവി