Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുത്തിയ സിബിഐ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതുവരെ ഉണ്ടായ അന്വേഷണ പരമ്പരയില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും ചിത്രത്തിന്റെ അഞ്ചാം ഭാഗം. രഞ്ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത് ഏപ്രിലാണ്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സേതുരാമയ്യരുടെ മറ്റൊരു വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി എത്തിയിരിക്കുന്നു. സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന്റെ ഉദ്ഭവത്തെ കുറിച്ചാണ് എസ്എന്‍ സ്വാമി പറഞ്ഞത്.
സേതുരാമയ്യര്‍ വരുന്നതിന് മുമ്പ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി കഥാപാത്രത്തിന്റെ പേര് ഉദ്ദേശിച്ചിരുന്നത് ആലി ഇമ്രാന് എന്നായിരുന്നു. എന്നാല്‍ പിന്നീട് മമ്മൂട്ടിയാണ് കഥാപാത്രത്തിന്റെ പേര് ആലി ഇമ്രാന് എന്നത് മാറ്റി സേതുരാമയ്യര്‍ എന്ന് മാറ്റിയതെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറയുന്നു. മമ്മൂട്ടി സേതുരാമയ്യര്‍ എന്ന് പേര് തെരഞ്ഞെടുക്കാനും ഒരു കാരണമുണ്ടായിരുന്നുവത്രേ.
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
ആലി ഇമ്രാന് എന്നായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിക്കുമ്പോഴാണ് കഥയിലെ കഥാപാത്രത്തിന്റെ പേര് മമ്മൂട്ടി മാറ്റാന്‍ ആവശ്യപ്പെടുന്നത്.
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
ആലി ഇമ്രാന് എന്ന മുസ്ലീം കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കില്ല. ബ്രാഹ്മണനാകണമെന്ന് മമ്മൂട്ടി പറഞ്ഞുവത്രേ. എസ് എന്‍ സ്വാമി പറയുന്നു. മലയാള മനോരമയിലെ നേരെ ചൊവ്വ എന്ന പ്രോഗ്രാമിലാണ് എസ് എന്‍ സ്വാമി ഇക്കാര്യം വെളിപ്പെടുത്തുന്നത്.
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
മുസ്ലീം കഥാപാത്രത്തെ സ്വീകരിക്കില്ല അതുക്കൊണ്ട് സേതുരാമയ്യര്‍ എന്ന് പേര് മതിയെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ താന്‍ ശരിക്കും ഞെട്ടി പോയി.
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
ബ്രാഹ്മണനായി ഈ കഥാപാത്രം ശരിയാകില്ലെന്ന് താനും പറഞ്ഞു. എസ് എന്‍ സ്വാമി പറഞ്ഞു.
സേതുരാമയ്യര്‍ അല്ല ആലി ഇമ്രാനായിരുന്നു, മുസ്ലീമായാല്‍ ആളുകള്‍ സ്വീകരിക്കില്ല, ബ്രാഹ്മണനാകണം
ബ്രാഹ്മണനായി ശരിയാകില്ലെന്ന് താന്‍ പറഞ്ഞപ്പോള്‍ സേതുരാമയ്യരായി മമ്മൂട്ടി എന്റെ മുമ്പില്‍ വച്ച് അഭിനയിച്ചു കാണിച്ചു. തിരുവന്തപുരം ക്ലബ്ബില്‍ വച്ചായിരുന്നു മമ്മൂട്ടിയെ കാണുന്നത്.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം