Don't Miss!
- Lifestyle കെമ്പമ്മ ദേവി നല്കിയ സ്വപ്ന ദര്‍ശനം; നായയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം
- Sports IPL 2024: സാറ സൂക്ഷിച്ചോ, ഗാലറിയിലെ സുന്ദരിയെ കണ്ട് കണ്ണുതള്ളി ഗില്‍! സ്പാനിഷ് നടിയോ, വീഡിയോ
- Finance സൂചിക ഇടിവ് തുടർന്നേക്കും, നേട്ടമുണ്ടാക്കണമെങ്കിൽ ഈ രണ്ട് ഓഹരി വാങ്ങാം, ബ്രോക്കറേജ് ശുപാർശ ഇതാണ്
- News ഇന്ന് ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്; നാളെ ഈ 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത
- Technology തുടരൻ ഹിറ്റുകൾ; മലയാള സിനിമ മാത്രമല്ല റിയൽമിയും മാസാണ്! നാർസോ 70x 5ജിയുടെ വില അങ്ങാടിപ്പാട്ട്!
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'
വലിയ ചില തീരുമാനങ്ങളുടെയും ദൃഢനിശ്ചയങ്ങളുടെയുമൊക്കെ പുറത്താണ് മലയാളത്തില്‍ ചില നല്ല ചിത്രങ്ങള്‍ പിറവി എടുത്തത്. ഒരു സിനിമ ചെയ്യാനൊരുങ്ങുമ്പോള്‍ പല വശത്തു നിന്നും എതിരഭിപ്രായങ്ങളും അഭിപ്രായ പ്രകടനങ്ങളും വരാം.
മമ്മൂട്ടിയുടെ ചന്തു വീണ്ടുമെത്തുന്നു
അങ്ങനെ മമ്മൂട്ടി നായകനായി എത്തി, മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിനെതിരെയും പലരും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സംവിധായകന് ഹരിഹരന് തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ആ വിജയകഥയ്ക്ക് പിന്നില്‍, വായിക്കൂ...
'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'
വടക്കന്‍ പാട്ട് ചിത്രങ്ങളുടെ കാലം അവസാനിച്ചെന്ന് മലയാള സിനിമയും മമ്മൂട്ടിയും വിശ്വസിച്ച കാലമായിരുന്നു അത്.
'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'
ഇതാണ് ഞങ്ങളുടെ സിനിമ. മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അഭിനയിക്കേണ്ട. ചന്തുവായി ഞങ്ങള്‍ വേറെ ആളെ നോക്കിക്കൊള്ളാം. ഹരിഹരന്റെ ദൃഢനിശ്ചയത്തോടു കൂടിയ മറുപടി കേട്ടപ്പോള്‍ മമ്മൂട്ടി ഒന്ന് ഞെട്ടി
'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'
ബോബന് കുഞ്ചാക്കോയാണ് ഹരഹരന്റെ മനസ്സില്‍ വടക്കന്‍ വീരഗാഥയിലെ ചതിക്കപ്പെട്ട ചന്തുവിന്റെ കഥ സിനിമയാക്കാം എന്ന ആശയം കുത്തിവച്ചത്. പഴയ രീതി ഇനി നടക്കില്ല. പുതിയ ഭാവത്തിലും രൂപത്തിലും ഒരുക്കണം എന്ന് ഹരിഹരന് ബോബന് കുഞ്ചാക്കോയോട് പറഞ്ഞു. ഇത് പ്രകാരം ഹരിഹരന് തിരക്കഥ എഴുതാന്‍ വേണ്ടി എംടിയെ ചെന്നു കണ്ടു. എംടിയ്ക്കും ഹരിഹരന്റെ ആശയം ഇഷ്ടമായി
'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'
15 ദിവസം കൊണ്ട് എംടി തിരക്കഥ പൂര്‍ത്തിയാക്കി. പുതുമുഖമല്ല, ഈ വേഷം ചെയ്യാന്‍ മമ്മൂട്ടി തന്നെ വേണം എന്ന് എംടി പറഞ്ഞു. ആരോമല്‍ ഉണ്ണിയായി സുരേഷ് ഗോപിയെ തീരുമാനിക്കാന്‍ എല്ലാവര്ക്കും സമ്മതമായിരുന്നു. ക്യാപ്റ്റര്‍ രാജുവിന് അരിങ്ങോടരുടെ വേഷം ഏല്പിയ്ക്കുന്നതില് ചിലര്‍ക്കൊക്കെ എതിരഭിപ്രായം പറഞ്ഞു. പക്ഷെ എംടിയ്ക്കും ഹരിഹരനും ക്യാപ്റ്റര്‍ രാജുവില്‍ വിശ്വാസമുണ്ടായിരുന്നു. ഹരിഹരനാണ് ഉണ്ണിയാര്‍ച്ചയായി മാധവിയെ തീരുമാനിച്ചത്.
'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'
കൊല്ലങ്കോടും, മദ്രാസിലെ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും ഗുരുവായൂരിലുമായി അറുപത് ദിവസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. 1989 ഏപ്രില്‍ 14 ന് ചിത്രം റിലീസ് ചെയ്തു. പാണന് പാടി നടന്ന വടക്കന്‍പാട്ട് വാമൊഴിയെ തിരുത്തി എഴുതിക്കൊണ്ട് ഒരുവടക്കന്‍ വീരഗാഥ എന്ന ചിത്രം മലയാള സിനിമയുടെ ഐതിഹാസിക വിജയമായി തീര്‍ന്നു.
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!