Don't Miss!
- Sports IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
- Lifestyle വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അച്ഛന് തുടങ്ങിവച്ചു, ഇന്ദ്രജിത്ത് പൂര്‍ത്തിയാക്കി
1979ല്‍ സുകുമാരനെ നായകനാക്കി ഒരു സിനിമയെടുത്തു. എവിടയോ ഒരു ശത്രു എന്നായിരുന്നു ചിത്രത്തിന്റെ പേര്. പക്ഷേ, പിന്നീട് പല കാരണങ്ങള്‍ കൊണ്ടും ആ ചിത്രത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ചിത്രം പുനരാവിഷ്കരിക്കാന്‍ അതിന്റെ ശില്പികള് തീരുമാനിച്ചു. നായകനായി സുകുമാരന്റെ മകനെ തന്നെ കാസ്റ്റ് ചെയ്തു. അങ്ങനെയാണ് ഏഴാമത്തെ വരവ് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകനാകുന്നത്.
അച്ഛന് തുടങ്ങിവച്ചത് തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇന്ദ്രജിത്ത്. കലാതീതമായ പ്രമേയത്തോടെ ഒരുക്കിയ എവിടെയോ ഒരു ശത്രു, മലയാള സിനിമയുടെ നാഴിക കല്ലായ് മാറുമെന്ന് അന്നേ പ്രതീക്ഷിച്ചിരുന്നു. കാലത്തിനനുസൃതമായി ചില മാറ്റങ്ങള്‍ വരുത്തി ചിത്രം പുനര്‍നിര്‍മ്മിച്ച് പുറത്തിറങ്ങുമ്പോള്‍ അത് അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ദ്രജിത്ത് പറഞ്ഞു.
ഹരിഹരന് എംടി വാസുദേവന്‍ കൂട്ടുകെട്ടിലാണ് ഏഴാമത്തെ വരവ് എത്തുന്നത്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഇന്ത്രജിത്ത് പങ്കുവയ്ക്കുന്നു. ഭാവനയാണ് ചിത്രത്തിലെ നായിക. വിനീത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൂര്‍ണമായും വനമേഖലകളിലായിരുന്നു ചിത്രീകരണം.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍