Don't Miss!
- News വി മുരളീധരന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സുരാജ് മോഹന്‍ലാലിനെപ്പോലെ;ജൂറി ചെയര്മാന്
ദില്ലി: വാസ്തുഹാര എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കാഴ്ചവച്ച അഭിനയത്തിന് തുല്യമാണ് പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ സുരാജ് കാഴ്ചവച്ച പ്രകടനമെന്ന് ജൂറി ചെയര്മാന് സയ്യിദ് മിര്‍സ. പിന്‍വാങ്ങുന്ന കഥാപാത്രത്തെയാണ് വാസ്തുഹാരയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അത്തരത്തിലുള്ള കഥാപാത്രത്തെയാണ് പേരറിയാത്തവരില്‍ സുരാജ് അവതരിപ്പിച്ചതെന്നും ജൂറി.
ഇത്തരം കഥാപാത്രങ്ങള്‍ അഭിനയിച്ച് ഫലിപ്പിയ്ക്കുക ഏറെ പ്രയാസമുള്ള കാര്യമാണെന്നും ജൂറി പറഞ്ഞു. സുരാജ് ഒരു ഹാസ്യ താരമാണെന്ന് ജൂറി അംഗം അറിയുന്നത് പോലും മാധ്യമപ്രവര്‍ത്തകര്‍ പറയുമ്പോഴാണ്. ഹാസ്യതാരമായിട്ടും സുരാജ് അഭിനയത്തിന്റെ കാര്യത്തില്‍ കയറിവന്നു. നിശബ്ദനായി ഗാംഭീര്യത്തോടെ തൂപ്പുകാരന്റെ വേഷത്തിന് ജീവന് നല്‍കിയെന്നും സയ്യിദ് മിര്‍സ പറഞ്ഞു.
മികച്ച നടനുവേണ്ടിയുള്ള മത്സരത്തില്‍ ജൂറി അംഗങ്ങള്‍ സുരാജിനും രാജ്കുമാറിനും തുല്യമാര്ക്കാണ് നല്‍കിയത്. മികച്ച ചിത്രത്തിന് വേണ്ടിയുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ മൂന്ന് മലയാള ചിത്രങ്ങള്‍ ഉണ്ടായിരുന്നെന്നും ജൂറി.ഷിപ്പ് ഓഫ് തെസ്യൂസ് ആണ് മികച്ച ചിത്രം.
-
'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?
-
ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടുപോയി കഥ പറയിപ്പിച്ചിട്ടുണ്ട്; മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍...
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി