Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഗ്ലിസറിനില്ലാതെ കരയണം! മോഹന്‍ലാലിനെ അന്ന് തമ്പി കണ്ണന്താനം വെല്ലുവിളിച്ചു! പിന്നീട് സംഭവിച്ചതോ? കാണൂ
ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാന്‍ കെല്‍പ്പുള്ള താരമാണ് മോഹന്‍ലാല്‍. വില്ലന്‍ വേഷങ്ങളിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് നായകനിലേക്ക് പ്രമോഷന് ലഭിച്ച മോഹന്‍ലാല്‍ തൊട്ടതെല്ലാം പൊന്നാക്കിയാണ് മുന്നേറിയത്. തമ്പി കണ്ണന്താനവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു താരത്തിന്. പരീക്ഷണവും വെല്ലുവിളികളുമൊക്കെ നിറഞ്ഞ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ കൃത്യമായി വിനിയോഗിച്ച സംവിധായകരിലൊരാള്‍ കൂടിയാണ് അദ്ദേഹം. അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത തേടിയെത്തിയപ്പോള്‍ ഞെട്ടിയെന്നായിരുന്നു സിനിമാലോകവും ആരാധകരും പറഞ്ഞത്. ഒക്ടോബറിന്റെ നഷ്ടങ്ങളിലേക്ക് ഇടം പിടിച്ചാണ് അദ്ദേഹം യാത്രയായത്.
നിനക്ക് കഴിയും! നീ വന്നാല്‍ മതി! രാജാവിന്റെ മകനില്‍ മോഹന്‍ലാലിന്റെ നായികയായി അംബികയെത്തിയത് ഇങ്ങനെ!!
മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ നെഗറ്റീവായി അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന ആശങ്ക അലട്ടിയിരുന്നുവെന്നും ഇക്കാരണത്താല്‍ ആരും രാജാവിന്റെ മകന് നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നിരുന്നില്ലെന്നും അതോടെയാണ് ആ ഉത്തരവാദിത്തം താന്‍ സ്വയം ഏറ്റെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നാടോടി എന്ന സിനിമയി അഭിനയിക്കുന്നതിന് മുന്നോടിയായി താന്‍ നല്കിയ വെല്ലുവിളിയെക്കുറിച്ചും മോഹന്‍ലാല്‍ അത് കൂളായി മാനേജ് ചെയ്തതിനെക്കുറിച്ചും അന്നദ്ദേഹം പറഞ്ഞിരുന്നു. ഡ്രൈവറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്.
മോഹന്‍ലാലും എന്‍എന്‍ പിള്ളയും ഒരുമിച്ചുള്ള രംഗമായിരുന്നു ചിത്രീകരിച്ചത്. വൈകാരികത നിറഞ്ഞ രംഗമായിരുന്നു അത്. ആ രംഗത്തിനൊടുവില്‍ മോഹന്‍ലാല്‍ കരയണമെന്നും അതിനായി ഗ്ലിസറിന്‍ നല്‍കില്ലെന്നും താന്‍ പറഞ്ഞിരുന്നുവെന്നും തന്നെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു മോഹന്‍ലാല്‍ പുറത്തെടുത്തത്. ഒരു തുള്ളി പോലും ഗ്ലിസറിനിടാതെയാണ് മോഹന്‍ലാല്‍ ആ രംഗം പൂര്‍ത്തിയാക്കിയത്. ആ സീനിനൊടുവില്‍ പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള ഏത് പ്രതിസന്ധിയേയും അദ്ദേഹം അനായാസേന തരണം ചെയ്യുമെന്ന് അതോടെ ഒന്നുകൂടി വ്യക്തമാവുകയായിരുന്നുവെന്ന് തമ്പി കണ്ണന്താനം പറഞ്ഞിരുന്നു.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി