Don't Miss!
- News സ്വര്‍ണം വീണു; വിലക്കുറവ് മുതലെടുക്കാം, ഏപ്രിലില്‍ വര്‍ധിച്ചത് എത്രയെന്ന് അറിയാമോ, ഇന്നത്തെ വില
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
ദിലീപിനൊപ്പം വേദിക ക്യാമറയ്ക്ക് പിന്നില്‍
അതെ, ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ വേദിക ക്യാമറയ്ക്ക് പിന്നില്‍ നില്ക്കും. ദിലീപിന്റെ നായികയായ വേദികയ്ക്ക് ഒരു ഫോട്ടോ ഗ്രാഫറിന്റെ വേഷമാണ് ചിത്രത്തില്‍. രാധിക എന്നാണ് വേദികയുടെ കഥാപാത്രത്തിന്റെ പേര്.
ക്യാമറയെ കുറിച്ചും ഫോട്ടോഗ്രാഫിയെ കുറിച്ചും വലിയ അറിവില്ലായിരുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടി ക്യാമറ ഓപ്പറേറ്റ് ചെയ്യുന്നത് നിര്‍ബന്ധമായി പഠിക്കേണ്ടി വന്നു. ഇപ്പോള്‍ ക്യാമറ കിട്ടിയാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസിലായെന്നും വേദിക പറയുന്നു.
ദിലീപ് നായകനായ ശൃംഗാര വേലന്‍ എന്ന ചിത്രത്തില്‍ നായികയായി എത്തിയ വേദികയുടെ നാലാമത്തെ ചിത്രമാണ് വെല്‍കം ടൂ സെന്‍ട്രല്‍ ജയില്‍. വീണ്ടും ദിലീപിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടന്നും നടി വേദിക പറയുന്നു.
സുന്ദര്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജി പണിക്കര്‍, കലാഭവന്‍ ഹനീഫ്, കൈലേഷ്, സുരാജ് വെഞ്ഞാറമൂട്, തസ്നി ഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സല്ലാപം, കുടമാറ്റം, വര്‍ണകാഴ്ചകള്‍, കുബേരന് എന്നീ ചിത്രങ്ങളില്‍ ദിലീപും സുന്ദര്‍ദാസും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'