Don't Miss!
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
'എ' സര്‍ട്ടിഫിക്കറ്റുമായി വെടിവഴിപാട് വരുന്നു
മതവികാരം വ്രണപ്പെടുത്തിയേയ്ക്കുമെന്നതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശാനുമതി നിഷേധിച്ച വെടിവഴിപാട് എന്ന ചിത്രം ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു. എ സര്ട്ടിഫിക്കറ്റുമായിട്ടായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. ഡിസംബര്‍ 12നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്കിയിരിക്കുന്നതെന്നകാര്യം സംവിധായകന് ശംഭു പുരുഷോത്തമന് സ്ഥിരീകരിച്ചു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാരണമെന്താണ് എന്നതിന് അണിയറക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല. ആറ്റുകാല്‍ പൊങ്കാലദിനത്തില്‍ തിരുവനന്തപുരത്തെ മൂന്ന് കൂടുംബങ്ങളില്‍ നടക്കുന്ന സംഭവങ്ങളുട ആവിഷ്കാരമാണ് ചിത്രം.
ഇന്ദ്രജിത്ത്, മുരളി ഗോപി, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അനുശ്രീ, മൈഥിലി, അനുമോള്‍ എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കര്‍മയുഗ് ഫിലിംസിന്റെ ബാനറില്‍ സംവിധായകന് അരുണ്‍ കുമാര്‍ അരവിന്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നേരത്തേ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിരോധിച്ചതിനെത്തുടര്‍ന്ന് നടന് മുരളി ഗോപി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്