Don't Miss!
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Finance ലാഭം നേടാൻ നല്ലത് ഈ റെയിൽവേ ഓഹരി, കുതിപ്പ് സർവ്വകാല റെക്കോർഡിലെത്തും, കൂടെക്കൂട്ടുന്നോ
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
അന്തരിച്ച പ്രിയതാരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ രക്തദാനം ചെയ്ത് ആരാധകര്‍ !
ചലച്ചിത്രതാരങ്ങളോടുള്ള ആരാധനയ്ക്ക് ഒരു കുറവു വരുത്താത്തവരാണ് മലയാളി പ്രേക്ഷകരെ അപേക്ഷിച്ച് തമിഴ് -കന്നട പ്രേക്ഷകര്‍. താരങ്ങള്‍ മരിച്ചാലും അവര്‍ അവരോടുള്ള ആരാധനയ്ക്ക് ഒരു കുറവും വരുത്താറില്ല. തങ്ങളുടെ പ്രിയ താരങ്ങളുടെ ജനന മരണ വാര്ഷികങ്ങളെല്ലാം അവര്‍ മറക്കാതെ ആഘോഷിക്കും.
അന്തരിച്ച പ്രമുഖ കന്നട നടന് വിഷ്ണുവര്ദ്ദന്റെ ജന്മദിനം വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ആരാധകര്‍ ആഘോഷിച്ചത്. രക്തദാനം നടത്തിയാണ് ആയിരക്കണക്കിന് ആരാധകര്‍ മാതൃകയായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന പതിനായിരക്കണക്കിനു ആളുകളാണ് നഗരത്തില്‍ രക്തദാനത്തിനായി നടന്റെ സമാധി സ്ഥലത്ത് എത്തിച്ചേര്‍ന്നത്.
ഒന്നും പറയാതിരുന്നാലും ട്രോളന്മാരെക്കൊണ്ടു രക്ഷയില്ലെന്ന് നടി !!
വിഷ്ണു വര്‍ദ്ദന്റെ ഭാര്യയും മുന്‍ നടിയുമായ ഭാരതിയും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സപ്തംബര്‍ 18 നാണ് വിഷ്ണുവര്ദ്ദന്റെ ജന്മദിനം. വിഷ്ണുവര്ദ്ദനെ നായകനാക്കി നാഗരഹാവു എന്ന ചിത്രവും അടുത്ത് പുറത്തിറങ്ങും. രമ്യയാണ് ചിത്രത്തിലെ നായിക .
കോടി രാമകൃഷ്ണ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മികച്ച ഗ്രാഫിക്സുകളും താരത്തിന്റെ മറ്റു ചിത്രത്തിലെ രംഗങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
-
ബിഗ് ബോസില്‍ കാണുന്നതിനെ ഒന്നും അവരുടെ ലൈഫിനെ ബാധിക്കുന്ന രീതിയില്‍ ചിത്രീകരിക്കല്ലെന്ന് പ്രേക്ഷകര്‍
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'