Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
എന്റെ കഥാപാത്രത്തിന് ഇതില്‍ കൂടുതല്‍ പൂര്‍ണ്ണതയില്ല, ലാലിന്റെ അഭിനയത്തെ കുറിച്ച് പുത്തഞ്ചേരി പറഞ്ഞത്
മോഹന്‍ലാലിന്റെ അഭിനമയ വിസ്മയത്തിന്റെ മറ്റൊരു ഉദാഹരണമാണ് 2006 ല്‍ ഷാജോണ്‍ കര്യാല്‍ സംവിധാനം ചെയ്ത വടക്കുംനാഥന് എന്ന ചിത്രത്തില്‍ കണ്ടത്. ഇരിങ്ങന്നൂര്‍ ഭരതപിഷാരടി എന്ന കഥാപാത്രത്തിന്റെ നോക്കിലും നടപ്പിലും ഇരിപ്പിലും വരെ ലാല്‍ മാജിക് ഉണ്ട്.
ഇരിങ്ങന്നൂര്‍ ഭരതപിഷാരടി എന്ന കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ തിരക്കഥാകൃത്ത് ഗിരീഷ് പുത്തഞ്ചേരിക്ക് സംശയമുണ്ടായിരുന്നു, ഈ വേഷം ആര്‍ക്കാണ് കെട്ടിയാടാന്‍ കഴിയുകയെന്ന്. ജീവിതത്തിനും എക്സന്ട്രിസിറ്റിയ്ക്കുമിടയുള്ള ഒരു നൂല്‍പ്പാലത്തിലൂടെയാണ് ഈ കഥാപാത്രത്തിന്റെ സഞ്ചാരം മുഴുവന്‍.
ഒടുവില്‍ മോഹന്‍ലാലിനാണ് ഭരതപിഷാരടിയാകാന് നിയോഗമുണ്ടായത്. ലൊക്കേഷനില്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിരിക്കുമ്പോഴെല്ലാം ഗിരീഷ് അഭിപ്രായപ്പെടുമായിരുന്നു, തന്റെ കഥാപാത്രത്തിന് ഇതില്‍ കൂടുതല്‍ പൂര്‍ണ്ണത വരാനില്ലെന്ന്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹരിദ്വാറിലായിരുന്നു. അതികഠിനമായ തണുപ്പിലും, ഗംഗയില്‍ കുളിച്ചു നിവര്‍ന്ന മോഹന്‍ലാലിന്റെ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ലത്രെ, ഒരു ചെറുപുഞ്ചിരിയല്ലാതെ.
രവീന്ദ്രന് മാഷിന്റെ സംഗീതം കൊണ്ടും സമ്പന്നമായിരുന്നു വടക്കും നാഥന് എന്ന ചിത്രം. മോഹന്‍ലാലിനൊപ്പം മുരളിയും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ പദ്മപ്രിയ, കാവ്യമാധവന് ബിജു മേനോന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'