Don't Miss!
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- News മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്; എളമരം കരീം
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സരിതയുടെ വിവാദം അന്ത്യകൂദാശയ്ക്കു സഹായിക്കുമോ
എന്നാലും അന്ത്യകൂദാശ എന്ന സിനിമയുടെ സംവിധായകന് കിരണ്‍ അനില്‍കുമാര്‍ ഇത്രയും വിചാരിച്ചുകാണില്ല. തന്റെ കന്നി ചിത്രം ഇറങ്ങും മുന്‍പ് ഇത്രയും പ്രശസ്തമാകുമെന്ന്.അതും നായകന്റെ അമ്മയായി അഭിനയിക്കുന്ന താരത്തിന്റെ പേരില്‍. അതെ വിവാദ നായിക സരിത എസ്. നായര്‍ അഭിനയിക്കുന്ന അന്ത്യകൂദാശ എന്നിറങ്ങുമെന്നാണ് ഇപ്പോള്‍ കേരളത്തിലെ യുവാക്കള്‍ മുഴുവന്‍ ചോദിക്കുന്നത്. നായകന്റെ അമ്മയുടെ വേഷത്തിലാണ് സരിത അന്ത്യകൂദാശയില്‍ അഭിനയിക്കുന്നത്.
ഈ സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താല്പര്യമില്ലെന്നായിരുന്നു സരിത ആദ്യം പറഞ്ഞത്. പിന്നീട് കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോള്‍ താല്പര്യമായി. അച്ഛനമ്മമാരുടെ ഏക മകന്. വിദേശത്ത് പഠിക്കാന്‍ പോകുന്നു. ഒടുവില്എല്ലാം നശിപ്പിച്ച് തിരിച്ചെത്തുന്നതാണ് സിനിമയുടെ പ്രമേയം. അതി ശക്തമായ അമ്മ വേഷമാണ് സരിതയ്ക്കെന്നാണു സിനിമയുടെ അണിയറക്കാര്പറയുന്നത്.
തിരുവനന്തപുരത്താണു ചിത്രീകരണം. ഗണേഷ് കൃഷ്ണയാണ് സരിതയുടെ മകനായി അഭിനയിക്കുന്നത്. വിനുരാജ്, മീരാനായര്‍ തുടങ്ങിയവരാണു മറ്റു താരങ്ങള്‍. രണ്ടു ഗാനങ്ങളാണു ചിത്രത്തിലുള്ളത്. ഏതാായാലും ഇറങ്ങുംമുന്പു തന്നെ ചിത്രം പ്രശ്സതമായത് സരിതയുടെ ഇന്റര്‍നെറ്റ് ദൃശ്യങ്ങളിലൂടെയാണ്. കേരളത്തിലെ മിക്കവരുടെ മൊബൈലിലും ഇപ്പോള്‍ ഈ സീനുകള്‍ ഉണ്ട്. വിവാദം സിനിമയ്ക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് കണ്ടറിയാം.
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി