Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മോഹന്‍ലാലിന്റെ 'മകളുടെ' പിന്നാലെ നടന്ന പയ്യന് പിടിച്ചു പറി കേസില്‍ അറസ്റ്റില്‍
യുവ നടന് അതുല്‍ ശ്രീവ പിടിച്ചു പറി കേസില്‍ അറസ്റ്റില്‍. മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലുള്‍പ്പടെ അഭിനയിച്ച നടനാണ് അതുല്‍
യുവ നടന് അതുല്‍ ശ്രീവ പിടിച്ചു പറി കേസില്‍ അറസ്റ്റില്‍. മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലുള്‍പ്പടെ അഭിനയിച്ച നടനാണ് അതുല്‍. ഈ ചിത്രത്തില്‍ ലാലിന്റെ മകളുടെ പിന്നാലെ നടക്കുന്ന പയ്യനായിട്ടാണ് അതുല്‍ എത്തിയത്.
മീഡിയ വണ്ണിലെ എം80 മൂസ എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് അതുല്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മലയാള സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ മുന്നേറുന്നതിനിടെയാണ് പിടിച്ചു പറി കേസില്‍ അറസ്റ്റിലാവുന്നത്.
സഹപാഠിയുടെ തലയ്ക്കടിച്ച് പണം തട്ടിയെടുത്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് സബ് ജയിലില്‍ അടച്ചു. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അതുലിനെ നേരത്തെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു.
2012 ല്‍ മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ടെലിവിഷന്‍ പുരസ്കാരം നേടിയ നടനാണ് അതുല്‍. അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു ഗായകന് കൂടെയാണ്. സിനിമയില്‍ ധാരാളം അവസരങ്ങള്‍ തുറന്നുവരുന്ന വഴിയാണ് ഈ പേരുദോഷം.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്