Don't Miss!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ചിരിയുടെ മാലപ്പടക്കവുമായി മച്ചുവെത്തുന്നു
ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും ആക്രി പെറുക്കലിലൂടെ സമ്പന്നതയുടെ ഉയരങ്ങളിലേക്ക് നടന്നു കയറിയവനാണ് മച്ചു. ഇന്നയാള് സമ്പന്നാണെങ്കിലും ആക്രി മച്ചുവെന്ന പേര് അയാളെ വിട്ടു പോയിട്ടില്ല. ഒറ്റപ്പെടുന്നവര്‍ക്കും നിസ്സഹായര്‍ക്കും മച്ചു എന്നും കൂട്ടിനുണ്ട്.
അവരുടെ പ്രശ്നങ്ങള്‍ മച്ചു തന്റെ പ്രശ്നങ്ങളായി കരുതുന്നു. അത് പരിഹരിയ്ക്കാതെ അയാള്‍ക്ക് ഉറക്കമില്ല. ഇങ്ങനെയൊരു രസരകരമായ കഥാപാത്രത്തിനാണ് മമ്മൂട്ടി ജീവന് നല്‍കുന്നത്.
തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരമായ നവനീത് കൗറാണ് സിംഗപ്പോറിലെ നായിക. അടിപൊളി വേഷത്തില്‍ മമ്മൂട്ടി റാമ്പിലെത്തുന്ന ഗാനം ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. മുംബൈ മോഡലുകളാണ് മമ്മൂട്ടിയ്ക്കൊപ്പം റാമ്പില്‍ ചുവട് വച്ചിരിയ്ക്കുന്നത്. ഹാസ്യതാരങ്ങളായ ബിജുക്കുട്ടനും സലീം കുമാറും ഗാനരംഗത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം അണി നിരക്കുന്നുണ്ട്.
ജയസൂര്യ, രാജന് പി ദേവ്, ഹരിശ്രീ അശോകന്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എംഎച്ച്എം പ്രൊഡക്ഷന്റെ ബാനറില്‍ റാഫി നിര്‍മ്മിയ്ക്കുന്ന ലൗ ഇന്‍ സിംഗപ്പോറിന്റെ രചന റാഫി-മെക്കാര്ട്ടിന്മാര് തന്നെയാണ്. ജനുവരി 23ന് നൂറിന് മേല്‍ തിയറ്ററുകളില്‍ ലൗ ഇന്‍ സിംഗപ്പോര്‍ പ്രദര്‍ശനത്തിനെത്തിയ്ക്കാനാണ് വൈശാഖ റിലീസ് തീരുമാനിച്ചിരിയ്ക്കുന്നത്.
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'