Don't Miss!
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Sports IPL 2024: മുംബൈ ജയിച്ചേനെ, രക്ഷിച്ചത് കമ്മിന്‍സ്! കിടു ക്യാപ്റ്റന്‍സി; കളി മാറ്റിയ തന്ത്രമിതാ
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ടേണിംഗ് പോയിന്റ്- പ്രതികാരത്തിന്റെ കഥ
ഗുരുവായൂരില്‍ ചിത്രീകരണം ആരംഭിച്ച ടേണിങ് പോയിന്റ് പറയുന്നത് പ്രതികാരത്തിന്റെ കഥയാണ്. ആത്മാര്‍ത്ഥസുഹൃത്തുക്കളായ വിനയചന്ദ്രന്, റസാക്ക്, ജോക്കുട്ടന് എന്നിവര്‍ നഗരത്തിലെ പ്രശസ്തമായ കോളേജിലെ ഫൈനലിയര്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്. കലാലയജീവിതം ആഘോഷമാക്കിമാറ്റിയ ഇവര്‍ക്കിടയിലേക്ക് സംസ്കൃത അദ്ധ്യാപികയായ സ്വയംപ്രഭ ഒരു നിമിത്തമെന്നോണം കാമ്പസിലെത്തുന്നു.
വിനയചന്ദ്രന് ഒരേസമയം തിരിച്ചറിവും വഴിത്തിരിവും സൃഷ്ടിക്കുകയാണ് സ്വയംപ്രഭയുടെ വരവ്. അച്ഛന്റെ ദുര്മരണത്തെ തുടര്‍ന്ന് നാടുവിട്ടുപോയ അമ്മയും മകനും വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ യാത്രയില്‍ അമ്മയും കൊല്ലപ്പെടുന്നു. സൗമ്യനായ മകന്റെ ജീവിതം പ്രതികാരത്തിന്റെ വഴിയിലേക്കാണ് പിന്നീട് നീങ്ങുന്നത്.
വിനയചന്ദ്രന്റെ ജീവിതത്തിലേ വഴിത്തിരിവുകള്‍ ഹൃദയസ്പര്‍ശിയായ് പറയുകയാണ് ആമസോണ്‍ ടേണിംഗ് പോയിന്റ്. വിനയചന്ദ്രനായി ഗൗതമും, സ്വയംപ്രഭയായ് വിമലാരാമനും വേഷമിടുന്നു. ഇവര്‍ക്കുപുറമേ രാഹുല്‍ മാധവ്, കലാഭവന്‍ മണി, ബാബുരാജ്, ക്യാപ്റ്റന്‍ രാജു, രാധാവര്‍മ്മ, ലക്ഷ്മി ശര്‍മ്മ, സനാബീഗം, സുലേഖ,കവിയൂര്‍ പൊന്നമ്മ ,കുളപ്പുള്ളി ലീല, നടാഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഡോ.പ്രശാന്ത് കൃഷ്ണന് എന്നിവരുടെ വരികള്‍ക്ക് വിദ്യാധരന് മാസ്റര്‍, ഉണ്ണി നമ്പ്യാര്‍ എന്നിവര്‍ ഈണമിടുന്നു. ഛായാഗ്രഹണം ചെല്ലദുരൈ.
-
'ഇങള് മൊയന്താണോ?, ചിലപ്പോൾ അമ്പി മറ്റ് ചിലപ്പോൾ റെമോ അല്ലെങ്കിൽ അന്യൻ'; ജിന്റോയുടെ ഫേക്ക് മുഖം മനസിലാക്കി നോറ
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'