Don't Miss!
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വേലായുധം നമ്മെ രസിപ്പിയ്ക്കും
സമീപ കാലത്ത് ഇറങ്ങിയ 'വിജയ്' നായകനായ പല ചിത്രങ്ങളും പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഒരു വിജയം അനിവാര്യമായിരുന്ന 'വിജയി'യെ കരകയറ്റിയത് മലയാളിയായ സംവിധായകന് 'സിദ്ദിഖി'ന്റെ 'കാവലന്' ആയിരുന്നു, അക്കാര്യം വിജയ് സൂചിപ്പിച്ചിട്ടുമുണ്ട്.. ആ വിജയം കാത്തു സൂക്ഷിക്കാന്‍ 'വിജയി'യുടെ ഈ ദീപാവലി ചിത്രത്തിനായി.
കോപ്പിയടി ഒരു കലയാണ് എന്നു പറഞ്ഞ 'പ്രിയദര്ശ'നെ മികച്ച സംവിധായകനാക്കിയത് മലയാളികളാണ്. ഹോളിവുഡിലെ ചിത്രങ്ങള്‍ മലയാളത്തിലേക്ക് കോപ്പിയടിച്ചാണ് 'പ്രിയന്' സംവിധായകനായി മാറിയത്. മലയാളത്തിലെ ഹിറ്റായ പല ചിത്രങ്ങളും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് 'പ്രിയന്' ഹിന്ദിയിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു.
'വേലായുധം' സംവിധാനം ചെയ്ത 'എം രാജ' അറിയപ്പെടുന്നത് 'സിറോക്സ് രാജ' അഥവാ 'കോപ്പിയടി രാജ' എന്ന പേരിലാണ്, കാരണം മറ്റൊന്നുമല്ല അദ്ദേഹം സംവിധാനം ചെയ്ത കഴിഞ്ഞ ആറു ചിത്രങ്ങളും റീമേക്കുകളായിരുന്നു.
മലയാളത്തിലെ ഹിറ്റായ 'തെങ്കാശിപ്പട്ടണം' തെലുങ്കില്‍ റീമേക്ക് ചെയ്താണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ സഹോദരന് 'രവി'യെ 'ജയം രവി' ആക്കിമാറ്റിയത് 'എം രാജ'യുടെ 'ജയം' എന്ന ചിത്രത്തിന്റെ വിജയമായിരുന്നു. പിന്നീടു വന്ന 'രാജ രവി' കൂട്ടു കെട്ടിലെ 'എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി' മലയാളിയായ 'അസിന്' തമിഴകത്ത് ശക്തമായ വേരുകള്‍ നല്കിയ ചലച്ചിത്രമാണ്.
'സന്തോഷ് സുബ്രമണ്യ'ത്തിലൂടെ വിജയം ആവര്‍ത്തിച്ച 'രാജ രവി' കൂട്ടുകെട്ടിന് 'തില്ലാല്ലങ്കിടി'യില്‍ കാലിടറി. അവസാന പരാജയ ചിത്രത്തിന് ശേഷം 'രാജ'യ്ക്കും വിജയം അനിവാര്യമായിരുന്നു. 'രാജ'യുടെ എല്ലാ ചിത്രങ്ങളും മറ്റു ഭാഷകളില്‍ ഹിറ്റായ ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു. എന്നാല്‍ തന്റെ പുതിയ ചിത്രമായ 'വേലായുധം' മറ്റൊരു ചിത്രത്തിന്റേയും റീമേക്ക് അല്ല എന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. കരിയറിലെ ചിത്രങ്ങളെല്ലാം റീമേക്കുകള്‍ ആയിരുന്നെങ്കിലും മികച്ച സംവിധാന പാടവം അദ്ദേഹത്തിനെ മികച്ച സംവിധായകനാക്കി മാറ്റി.
അടുത്തപേജില്‍
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ