Don't Miss!
- News കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ഇന്‍കംടാക്സ് അന്വേഷണത്തിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Sports IPL 2024: മുംബൈക്ക് പിഴക്കുന്നത് എവിടെ? ഈ പ്ലേയിങ് 11നെ ഇറക്കൂ; പുഷ്പം പോലെ ജയിക്കും
- Automobiles ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
പാതിരാമണല്‍, കാലം തെറ്റിപെയ്ത മഴ
പ്രതികാരത്തിന്റെ കഥയാണു പറയുന്നതെങ്കിലും സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന് പ്രതികാരം തീര്‍ക്കാന്‍ തോന്നുക സംവിധായകനോടും തിരക്കഥാകൃത്തിനോടും. നായകനു വേണ്ട എല്ലാ ആകാരഭംഗിയും ഉണ്ണിമുകുന്ദനുണ്ടെങ്കിലും സംസാരം കേട്ടാല്‍ ആരും ചിരിച്ചുപോകും. പ്രതികാരത്തിന്റെ സ്വരം അദ്ദേഹത്തിനു വഴങ്ങുന്നില്ല. ആകെ നന്നായത് രമ്യാനമ്പീശനോടൊപ്പമുള്ള ചില പാട്ടുസീനുകളില്‍ മാത്രം. നടന് പ്രദീപ് റാവത്തിന്റെ പ്രകടനം മാത്രമാണ് അല്പമെങ്കിലും ആശ്വാസം പകരുന്നത്.
ജയസൂര്യ, ഉണ്ണിമുകുന്ദന്, രമ്യ നമ്പീശന്, ഭഗത്, അനില്‍ മുരളി, കുഞ്ചന്‍, പി.ബാലചന്ദ്രന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വില്ലന്‍ കഥാപാത്രവും രമ്യാനമ്പീശനും ഒഴികെ ആരും ഈ ചിത്രത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടേയില്ല. തുടക്കത്തില്‍ ചെറിയ സീനില്‍ മാത്രമേ ജയസൂര്യയുള്ളൂ.
പ്രണയവും പ്രതികാരവുമാണ് പാതിരാമണലിന്റെ പ്രമേയമെങ്കിലും വില്ലന്റെ പരസ്ത്രീഗമനമാണ് മുഴച്ചുനില്‍ക്കുന്നത്. സിനിമയില്‍ ഒരുവേള രമ്യാ നമ്പീശന്റെ സാറ ഉണ്ണി മുകുന്ദന്റെ എല്‍ദോയോട് പറയുന്നുണ്ട്. ഒന്നുകില്‍ ആണായിട്ടു ജീവിക്കണം, അല്ലെങ്കില്‍ പെണ്ണായിട്ട്. അതുതന്നെയാണ് പ്രേക്ഷകനും തോന്നുന്നത്. ഒന്നുകില്‍ ആണുങ്ങളെ നായകനാക്കി ചിത്രമൊരുക്കണം. അല്ലെങ്കില്‍ സ്ത്രീകളെ. രണ്ടുമല്ലാത്തൊരു ചിത്രം തിയറ്ററില്‍ വിജയിക്കുക പ്രയാസമായിരിക്കും.
അടുത്ത പേജിൽ പ്രതികാരത്തിന്റെ ചൂടില്ലാത്ത കഥ
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്