Don't Miss!
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മൂന്നാമിടം നിരൂപണം: ഒരു സ്ത്രീയുടെ ശക്തി എന്താണ്? കാണൂ
ഒരു പുരുഷന്റെ ബലഹീനതയും ശക്തിയും സ്ത്രീയാണെന്ന് പറയുന്നത് പോലെ തന്നെയാണ് സ്ത്രീകള്‍ക്കും. ശക്തിയും ബലഹീനതയും പുരുഷനാണ്. പക്ഷെ വികാര ജീവികളായ സ്ത്രീകള്‍ക്ക് ശക്തി പകരുന്ന മറ്റൊന്നുണ്ട്. ആ ശക്തി എന്താണെന്നതാണ് മൂന്നാമിടം എന്ന ഹ്രസ്വ ചിത്രത്തില്‍ പറയുന്നത്.
ജയസൂര്യ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് ആന്റണി സോണിയാണ്. ആര്‍ജെ ഷാനാണ് ചിത്രത്തിന് വേണ്ടി തിരകഥയൊരുക്കിയത്. രചന നാരായണന് കുട്ടിയും ഷാനും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തിന് സംഗീതമൊരുക്കിയത് എബി ടോം സിരിയക് ആണ്.
പ്രേമത്തിലും കാമത്തിലുമുള്ള സംഘര്‍ഷത്തെ ഒരു പെണ്ണും ആണും എങ്ങിനെ സമീപിയ്ക്കുന്നു എന്നതാണ് ചിത്രം പറഞ്ഞു വയ്ക്കുന്നത്. ഏതൊരു വ്യക്തിയ്ക്കും ഒരു മൂന്നാമിടം ഉണ്ട്. പുരുഷനും സ്ത്രീയും അതെങ്ങനെ കണ്ടെത്തുന്നു. അവരതിനെ എങ്ങനെ സമീപിയ്ക്കുന്നു എന്നതാണ് കഥാപശ്ചാത്തലം.
ഒടുവില്‍ വികാരങ്ങളില്‍ കീഴ്പ്പെട്ടു പോകുന്ന സ്ത്രീയുടെ ശക്തി എന്താണെന്ന് ഉത്തരത്തിലെത്തുമ്പോള്‍ ഒരു ചെറിയ ഹൗ ഓള്‍ഡ് ആര് യു പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്തേക്കാം. വേണമെന്ന് ആഗ്രഹിയ്ക്കുന്നത് വേണ്ടെന്ന് പറയുന്നിടത്താണ് ഒരു സ്ത്രീയുടെ ശക്തി എന്ന് പറഞ്ഞുകൊണ്ട് ചിത്രം തീരുന്നു. ഈ മനോഹരമായ ഹ്രസ്വ ചിത്രം ഒന്ന് കണ്ടു നോക്കൂ,
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്