Don't Miss!
- Finance ലാഭം നേടാൻ നല്ലത് ഈ റെയിൽവേ ഓഹരി, കുതിപ്പ് സർവ്വകാല റെക്കോർഡിലെത്തും, കൂടെക്കൂട്ടുന്നോ
- Automobiles ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
നായകനാവാന്‍ സുരാജ് മടിച്ചതെന്തിന്?
സുരാജിന്റെ രണ്ടാമത്തെ ചിത്രം ഫീമെയില്‍ ഉണ്ണികൃഷ്ണന് റിലീസ് കാത്തിരിക്കുകയാണ്.തന്നെ നായകനാക്കാനുള്ള ക്ഷണം കിട്ടിയപ്പോളെ സുരാജ് ആദ്യം ഉപദേശം തേടിയത് മമ്മൂട്ടിയോടാണ്. ഇപ്പോള്‍ അത്യാവശ്യം സിനിമയുണ്ട് നായകനായി കഴിഞ്ഞാല്‍ നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ ഇല്ലാതാവുമോ എന്നാണ് സുരാജിന്റെ സംശയം.
എന്നാല്‍ മമ്മൂട്ടി നായകന്റെ വേഷത്തില്‍ ധൈര്യമായ് മുന്നോട്ട് പോകുവാന്‍ സുരാജിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.ആദ്യനായക വേഷം ഹിറ്റായതോടെ നിര്‍മ്മാതാക്കളും സംവിധായകരും സുരാജിനെ നായകനാക്കിക്കൊണ്ടുള്ള കൂടുതല്‍ സിനിമകള്‍ പ്ളാന്‍ ചെയ്ത് സുരാജിന് പിന്നാലെ കൂടി.
സിനിമയിലെ നായകപരിവേഷം സുരാജ് നന്നായി ആസ്വദിച്ചെങ്കിലും ഉടന്‍ തന്നെ മറ്റൊരു സിനിമയില്‍ നായകനാവാന്‍ ഒന്ന് അമാന്തിച്ചു. വീണ്ടും സൂപ്പര്‍ താരത്തിനോട് ഉപദേശവും തേടി. എടാ നോക്കിയും കണ്ടുമൊക്കെ ചെയ്യ് നല്ലതാണെങ്കില്‍.ആ വാക്കുകളില്‍ ഒളിച്ചിരുന്ന ധ്വനി പിടികിട്ടിയ സുരാജ് അക്ഷരം പ്രതി നടപ്പിലാക്കി.
ഉടനെ മറ്റൊരു നായകനാവണ്ട. ഇപ്പോഴുള്ള തിരക്കുകളുമായ് തന്നെ മുന്നോട്ട് പോകാം.സുരാജിന് നായകനാകാന്‍ പറ്റിയ
പാകത്തിലുള്ള പ്രമേയവുമായ് വന്നുചേര്‍ന്ന സിനിമയില്‍ പെണ് ശബ്ദമുള്ള ഉണ്ണികൃഷ്ണനായി സുരാജ് വീണ്ടും പ്രേക്ഷകന് മുന്നിലെത്തുന്നു. കേട്ടിടത്തോളം ഈ സിനിമയും വിജയപ്രതീക്ഷ നല്കുന്നു.
ആദ്യ പേജില്‍
മമ്മൂക്കയുടെ ഉപദേശം സുരാജിനെ തുണച്ചു
-
ബിഗ് ബോസില്‍ കാണുന്നതിനെ ഒന്നും അവരുടെ ലൈഫിനെ ബാധിക്കുന്ന രീതിയില്‍ ചിത്രീകരിക്കല്ലെന്ന് പ്രേക്ഷകര്‍
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'