Don't Miss!
- Lifestyle കാലമെത്ര കഴിഞ്ഞാലും ഭര്‍ത്താവിന് കറകളഞ്ഞ സ്നേഹം, ഭാര്യക്ക് മാത്രം മനസ്സിലാവും പ്രത്യേക ലക്ഷണങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
കാവലാന്റെ തലവേദന തീരുന്നില്ല
സിനിമയുടെ സെന്‍സറിങ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ തമിഴ്നാട് തിയറ്റേഴ്സ് അസോസിയേഷന് വ്യാഴാഴ്ച തിരുച്ചിയില്‍ അടിയന്തര യോഗം ചേര്‍ന്ന് കാവലാനുമായി സഹകരിയ്ക്കേണ്ടെന്ന് തീരുമാനിച്ചത്. സുറയുടെ റിലീസിലൂടെ നേരിട്ട നഷ്ടം നികത്താതെ കാവലാന്റെ റിലീസിനെപ്പറ്റി ചോദ്യമുദിയ്ക്കുന്നില്ലെന്നും സംഘടനാവക്താക്കള് വ്യക്തമാക്കി.
യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാവലാന്‍ നല്ല ചിത്രമെന്ന പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. ഒത്തുതീര്‍പ്പുകള്‍ക്കായി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തിയറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന സൂചനകളാണ് നല്‍കുന്നത്.
വിജയ്ക്കെതിരെ രാഷ്ട്രീയനീക്കങ്ങളും തമിഴകത്ത് ഉണ്ടെന്ന് സൂചനകളുണ്ട്. കാവലാന്റെ റിലീസ് തടയുന്നതിന് ഇതുംകാരണമാണെന്ന് പറയപ്പെടുന്നു. അടുത്തിടെ വിജയ്യുടെ പിതാവ് എഐഡിഎംകെ നേതാവ് ജയലളിതയെ കണ്ടു ചര്‍ച്ച നടത്തിയത് ഡിഎംകെ നേതൃത്വത്തില്‍ അതൃപ്തിയുണ്ടാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.
പ്രതിസന്ധികള്‍ പരിഹരിച്ച തിങ്കളാഴ്ചയോടെയെങ്കിലും പ്രിന്റുകള്‍ അയക്കാന്‍ സാധിച്ചാലെ പൊങ്കലിന് കാവലാന്‍ റിലീസ് ചെയ്യാന്‍ കഴിയൂ.
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍