Don't Miss!
- Lifestyle കാലമെത്ര കഴിഞ്ഞാലും ഭര്‍ത്താവിന് കറകളഞ്ഞ സ്നേഹം, ഭാര്യക്ക് മാത്രം മനസ്സിലാവും പ്രത്യേക ലക്ഷണങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
കമല്ഹാസന് നായകന്; കനിമൊഴി നിര്‍മ്മാതാവ്
വേട്ടയാട് വിളയാട് എന്ന മേഗാഹിറ്റ് ചിത്രത്തിന് ശേഷം ഗൗതം മേനോനും കമലും വീണ്ടും ഒന്നിയ്ക്കുന്നു.ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ് ഗൌതവും കമലും വീണ്ടും ഒന്നിക്കുമ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നറിയുന്നു.
സംഗീതസംവിധാനം എ ആര് റഹ്മാനോ ഇളയരാജയോ ആയിരിക്കും. മന്മദന് അമ്പിനു ശേഷം കമലഹാസന് അഭിനയിക്കുന്നത് ഈ ചിത്രത്തിലായിരിക്കുമെന്നും സൂചനയുണ്ട്.
ചിത്രം നിര്‍മ്മിക്കുന്നത് തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയാണ്. കനിമൊഴിയുടെ നിര്‍മ്മാണക്കമ്പനിക്ക് പേരിട്ടിട്ടില്ല.
തന്റെ ആദ്യ നിര്‍മ്മാണ സംരംഭത്തിന്റെ വിശദാംശങ്ങള്‍ ഗൌതവുമായും കമലഹാസനുമായും ചര്‍ച്ച നടത്തി വരികയാണത്രേ കനിമൊഴി.
ഒരു വമ്പന്‍ ചിത്രവുമായി നിര്‍മ്മാണരംഗത്തേക്ക് കടക്കണമെന്നത് കനിമൊഴിയുടെ ആഗ്രഹമായിരുന്നു. തമിഴ് സിനിമാലോകത്ത് വിജയകഥ ആവര്‍ത്തിക്കുന്ന ഗൗതമിനെയും ഉലകനായകന് കമലഹാസനെയും വീണ്ടും ഒരുമിപ്പിക്കാനായതോടെ കനിമൊഴി നിര്‍മ്മാതാവ് എന്ന നിലയില്‍ പകുതി വിജയം കണ്ടുകഴിഞ്ഞു എന്നാണ് കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍.
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു