Don't Miss!
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നാടുവിട്ടുപോയ മകനാണ് ധനുഷ്, അവകാശ വാദവുമായി ദന്പതികള്‍ രംഗത്ത്,നിയമപരമായി നേരിടാനൊരുങ്ങി ധനുഷും
ഏഴാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്പോള് ഒാടിപ്പോയ മകനെ സിനിമകള്‍ കണ്ടാണ് തിരിച്ചറിഞ്ഞതെന്നാണ് ദന്പതികള്‍ പറയുന്നത്.
തമിഴ് നടന് ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ദമ്പതികള്‍ക്കെതിരെ പരാതിയുമായി താരം കോടതിയെ സമീപിച്ചു. രജനീകാന്തിന്റെ മരുമകനായ ധനുഷ് നിരവധി സിനിമകളിലൂടെ തമിഴ് സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത അഭിനേതാവാണ്. താരത്തിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് അധികമാര്‍ക്കു അറിയില്ല. ഇതാദ്യമായാണ് ഇത്തരമൊരു പരാതിയുമായി ധനുഷ് കോടതിയെ സമീപിക്കുന്നത്.
ഏഴാം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ നാടുവിട്ടു പോയ മകനാണ് ധനുഷെന്ന് അവകാശപ്പെട്ട് കതിരേശന് മീനാക്ഷി ദമ്പതികളാണ് രംഗത്തുവന്നിട്ടുള്ളത്. അവരുടെ മൂന്നാമത്തെ മകനാണ് ധനുഷെന്നാണ് അവര്‍ പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട കേസിലെ വാദം ഫെബ്രുവരി 8ന് നടക്കും.
ചെന്നൈയില്‍ നിന്നും വീടു വിട്ട് പോയ മകനെ സിനിമകള്‍ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ദമ്പതികള്‍ പറഞ്ഞു. ധനുഷിനെ നേരില്‍ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതുനടന്നില്ല. എന്നാല്‍ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് രംഗത്തുവന്നവര്‍ പറയുന്നതെല്ലാം തെറ്റാണെന്നാണ് ധനുഷ് പ്രതികരിച്ചത്. അവര്‍ പറയുന്നതെല്ലാം തെറ്റാണെന്ന് താരം വ്യക്തമാക്കി.
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ