Don't Miss!
- Sports IPL 2024: ടീം ഒന്നാകെ ജയിക്കാന്‍ കളിച്ചു, പക്ഷെ നായകന്! ഹാര്‍ദിക്കിനെ വിമര്‍ശിച്ച് ഇര്ഫാന്
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Automobiles മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- News അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; ഹർജി തള്ളി ഹൈക്കോടതി, എഎപിക്ക് ആശ്വാസം
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
മമ്മൂട്ടിയുടെ മകളാകുക എന്നാല്‍ ചെറിയ കാര്യമൊന്നുമല്ല, ദേശീയ പുരസ്കാരം നേടിയ സാധന പറയുന്നു
റാം സംവിധാനം ചെയ്ത തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെയാണ് സാധന എന്ന ബാലതാരത്തെ പ്രേക്ഷകര്‍ പരിചയപ്പെട്ടത്. ചിത്രത്തില്‍ ചെല്ലമ്മ എന്ന പത്ത് വയസ്സുകാരിയായെത്തിയ സാധന ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടി.
അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു റാം ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് സാധന. മമ്മൂട്ടിയെ നായകനാക്കി തമിഴിലും മലയാളത്തിലുമായി റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ മകളായിട്ടാണ് സാധന മടങ്ങിയെത്തുന്നത്. അച്ഛന് - മകള്‍ ബന്ധത്തെ കുറിച്ചാണ് പേരന്പ് എന്ന ചിത്രം പറയുന്നത്.
മമ്മൂട്ടി സാറിന്റെ മകളായി അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് സാധന പറയുന്നു. മമ്മൂട്ടിയ്ക്കൊപ്പമുള്ള അഭിനയാനുഭവം ഏറ്റവും മികച്ചതായിരുന്നു എന്നും നടി പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി കഴിഞ്ഞു.
അഭിനേത്രി എന്നതിനപ്പുറം നല്ലൊരു നര്‍ത്തകി കൂടെയാണ് സാധന. അമ്മയാണ് ഗുരു. അഞ്ചാം വയസ്സ് മുതല്‍ ഡാന്‍സ് പഠിയ്ക്കുന്ന സാധനയുടെ അരങ്ങേറ്റം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നടന്നത്. പത്താം ക്ലാസിലേക്ക് കടക്കും മുന്‍പ് അരങ്ങേറ്റം നടത്തണം എന്നത് തന്റെ ആഗ്രഹമായിരുന്നു എന്ന് സാധന പറഞ്ഞു.
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍