Don't Miss!
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Technology 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും; SU7 കാറുകൾ പുറത്തിറക്കി ഷവോമി, വിലയും വിവരങ്ങളും അറിയാം
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടര്‍ ഓടിച്ചതിന് കമലഹാസന് മാപ്പ് പറഞ്ഞു.
ചെന്നൈ: പാപനാശം എന്ന ചിത്രത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടര്‍ ഓടിച്ചതിന് സിനിമ താരം കമലഹാസന് മാപ്പ് പറഞ്ഞു. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയുടെ തമിഴ് പതിപ്പാണ് പാപനാശം. ചിത്രത്തില്‍ കമലഹാസന് ഹെല്‍മറ്റ് ധരിക്കാതെ കുടുംമ്പവുമൊത്ത് യാത്ര ചെയ്ത ദൃശ്യം ചര്ച്ചയായിനെ തുടര്‍ന്നാണ് കമലഹാസന് മാപ്പ് പറഞ്ഞത്. ചിത്രത്തില്‍ കമലഹാസനുമൊത്ത് ഗൗതമിയും രണ്ട് പെണ്‍കുട്ടികളുമാണ് സ്കൂട്ടറില്‍ യാത്ര ചെയ്യുന്നത്.
ഇരുചക്ര വാഹനമോടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന ഹൈകോടതി വിധി തമിഴ് നാട്ടില്‍ ചര്‍ച്ചയായിരിക്കുകയാണ്.അതിന് പിന്നാലയാണ് പാപനാശം ചിത്രത്തില്‍ കമലഹാസന് ഹെല്‍മറ്റ് ധരിക്കാതെ കുടുംമ്പവുമൊത്ത് സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന ദൃശ്യം ചര്‍ച്ചയായത്. എന്നാല്‍ കോടതി വിധി വരുന്നതിന് ഒരു വര്‍ഷംമുമ്പേ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതാണ്.
ചിത്രീകരണത്തിന് മുമ്പ് വിധി വന്നിരുന്നുവെങ്കില്‍ ഈ ഭാഗം ഒഴുവാക്കുമായിരുന്നെന്നും, ആരാധകരോട് ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും കമലഹാസന് പറഞ്ഞു. പുറത്ത് പോകുമ്പോള്‍ ചെരുപ്പ് ധരിക്കുന്നത് പോലെയാണ് ഇരുചക്ര വാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ ധരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇത് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ആളുകള്ക്കുണ്ടന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി