Don't Miss!
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
ഇത് വിക്രമിന്റെ നഷ്ടമല്ല, ദേശീയ പുരസ്കാരത്തിന്റെ നഷ്ടമാണ്; അമര്‍ഷം അറിയിച്ച് പിസി ശ്രീറാം
ഇത്തവണത്തെ ദേശീയ പുരസ്കാരം മലയാളികളെ വലിയ തോതില്‍ നിരാശപ്പെടുത്തിയില്ലെങ്കിലും, ആകെ മൊത്തം ടോട്ടല്‍ വിവാദമാണ്. വിക്രമിന് പുരസ്കാരമോ, പരമാര്ശമോ ഒന്നും ലഭിക്കാത്തതിലാണ് തമിഴ് സിനിമാ പ്രേമികള്‍ക്ക് നിരാശ.
ഐ എന്ന ചിത്രത്തിന് വേണ്ടി വിക്രമിന് ഒരു തരത്തിലുള്ള അംഗീകാരവും നല്‍കാത്തതിന്റെ അമര്‍ഷം പ്രശസ്ത ഛായാഗ്രാഹകന്‍ പി സി ശ്രീറാം തന്റെ ട്വിറ്ററില്‍ പേജിലൂടെ അറിയിച്ചു. ശങ്കര്‍ സംവിധാനം ചെയ്ത ഐ യുടെ ഛായാഗ്രാഹകന്‍ കൂടെയാണ് പി സി ശ്രീറാം.
'വിക്രമിന് പുരസ്കാരമില്ല, ക്ഷമിക്കണം. ദേശീയ പുരസ്കാരം പലപ്പോഴും അത് അര്‍ഹിയ്ക്കുന്നവര്‍ക്ക് നല്‍കിയിട്ടില്ല. ഇത് വിക്രമിന്റെ നഷ്ടമല്ല, ദേശീയ പുരസ്കാരങ്ങളുടെ നഷ്ടമാണ്' എന്നാണ് ശ്രീറാം തന്റെ ട്വിറ്ററില്‍ കുറിച്ചത്.
വിക്രമിന് പുരസ്കാരം നല്‍കാത്തതിനെതിരെ ഇതിനോടകം ആരാധകരും പ്രതികരിച്ചു തുടങ്ങി. തമിഴകം കടന്നും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഐ. നടന് ഏറെ പ്രശംസകളും ലഭിച്ചിരുന്നു.
No award for vikram (kenny)
— pcsreeram (@pcsreeram) March 28, 2016
sorry
the nation awards many times misses its point.
Its not vikrams loss
its loss to the national awards.
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ