Don't Miss!
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ജയിയുടെ അടുത്ത പടത്തിന് ഒരു 'ജിംകി കമ്മല്‍' കണക്ഷന്
ഭാഷ മറന്നു ലോകം ആഘോഷിച്ച പാട്ടാണ് വെളിപ്പാടിന്റെ പുസ്തകത്തിലെ ജിംകി കമ്മല്‍.. ഈ ഗാനം സംഗീത സംവിധായകന് ഷാന്‍ റഹ്മാന് കോളിവുഡിലേക്ക് വാതില്‍ തുറന്നു കൊടുത്തിരിക്കുകയാണ്. ജയ് നായകനായെത്തുന്ന പുതിയ ചിത്രത്തിന് ഈണമൊരുക്കുന്നത് ഷാനാണ്.
മംഗല്യം തന്തു നാ നെ നാ..എന്ന റൊമാന്റിക് കോമഡി ചിത്രത്തിനുവേണ്ടിയാണ് ഷാന്‍ സഹകരിക്കുന്നത്. ശ്യാം-പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡെല്‍ന ഡേവിസ് (കുരങ്ങു ബൊമ്മൈ ഫെയിം) പ്രമുഖ വേഷത്തിലെത്തുന്നുണ്ട്. നായിക ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോയമ്പത്തൂരിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. ശത്രുക്കളായ രണ്ടു പേര് പ്രത്യേക സാഹചര്യത്തില്‍ വിവാഹിതരാകുന്നതും വിവാഹം അവരുടെ ജീവിതം മാറ്റിമറിയ്ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ബലൂണ്‍ എന്ന സിനിമയിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം കലകലപ്പുവിന്റെ രണ്ടാം ഭാഗത്തില്‍ ജീവയ്ക്കും നിക്കി ഗല്‍റാണിയ്ക്കും മിര്‍ച്ചി ശിവയ്ക്കും കാതറീന ട്രേസയ്ക്കുമൊപ്പം അഭിനയിച്ചു തകര്‍ക്കും. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന ചിത്രത്തിനും ജയ് കരാറിലൊപ്പിട്ടുണ്ട്. ബലൂണ്‍ വാണിജ്യപരമായി പരാജയപ്പെട്ടതിനാല്‍ കലകലപ്പുവിലും പാര്‍ട്ടിയിലും ജയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'