Don't Miss!
- Sports T20 World Cup 2024: വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ ഡിക്കെ റെഡി! ധോണിയോ? തുറന്നു പറഞ്ഞ് രോഹിത്
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Lifestyle നിസ്സാര കാര്യത്തിന് പിണങ്ങുന്ന പങ്കാളി, ബ്രേക്ക് അപ്പ് ആകാതെ ബന്ധം കാക്കാന്‍ 7 കാര്യം
- Automobiles ബേസ് മോഡലിന് വരെ ഗംഭീര മൈലേജും ഉഗ്രൻ സേഫ്റ്റിയും; 9 പേർക്ക് അടിച്ച്പൊളിച്ച് പോവാൻ ബൊലേറോ നിയോ പ്ലസ്
- Finance റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, ഇന്ന് കുറഞ്ഞത് 240 രൂപ, ആഭരണം വാങ്ങാൻ 58,000 നൽകണം
- News ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
ജോണ്‍ എബ്രഹാമിന്റെ മദ്രാസ് കഫേയുടെ തമിഴ് പതിപ്പിന് ഇത് വരേയും പ്രദര്ശനാനുമാതി ലഭിച്ചില്ല. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിട്ടില്ലെന്ന് ആഗസ്റ്റ് 21 ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. എല്‍ടിടിഇ പ്രവര്‍ത്തകരെ തീവ്രവാദികളും മോശക്കാരുമായി ചിത്രീകരിയ്ക്കുന്നു എന്നാരോപിച്ചാണ് തമിഴ് നാട്ടില്‍ ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ഇതിനിടയില്‍ ആഗസ്റ്റ് 23 വെള്ളിയാഴ്ച മദ്രാസ് കഫേയുടെ ഹിന്ദി പതിപ്പ് റിലീസാകും.
എന്നാല്‍ മദ്രാസ് കഫേയുടെ വിജയകരമായ പ്രദര്‍ശനത്തിന് തമിഴ് നാട്ടിലെ എല്ലാ ജനങ്ങളും സഹകരിയ്ക്കണമെന്ന് ചിത്രത്തിലെ നായകന് ജോണ്‍ എബ്രഹാം പറഞ്ഞു. മരുമലര്‍ച്ചി ദ്രാവിഡ മുന്നേട്ട്ര കഴകം (എംഡിഎംകെ) നേതാവ് വൈക്കോയും നാം തമിഴര്‍ പ്രവര്‍ത്തകരും ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ തമിഴ് വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ മദ്രാസ് കഫേയില്‍ ഒളിഞ്ഞിരിയ്ക്കുന്ന നിഗൂഡതകള്‍ എന്തെല്ലാമെന്നറിയാം
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിയ്ക്കുന്നത് ജോണ്‍ എബ്രാഹാമാണ്.
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
ജോണ്‍ എബ്രഹാം ആണ് മദ്രാസ് കഫേയിലെ നായകന്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ കലാകാരന്മാര്ക്ക് ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്നും സിനിമ നിരോധിയ്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും ജോണ്‍.
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
1980 കളിലെ ഇന്ത്യ ശ്രീലങ്ക ബന്ധം, രാജീവ് ഗാന്ധിയുടെ വധം എന്നിവ ചിത്രത്തില്‍ പ്രമേയമാക്കുന്നുണ്ട്.
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
തമിഴ്നാട്ടില്‍ മദ്രാസ് കഫേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് എംഡിഎംകെ നേതാവ് വൈക്കോ തമിഴ് നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമനും സിനിമയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.തമിഴ് വിരുദ്ധ നിലപാട് വച്ച് പുലര്‍ത്തുന്ന സിനിമയാണ് മദ്രാസ് കഫേയെന്ന് അദ്ദേഹം പറഞ്ഞു. പല നേതാക്കളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
ചിത്രത്തില്‍ തമിഴ് വിരുദ്ധ നിലപാടുകള്‍ ഒന്നും തന്നെയില്ലെന്ന് അഭിനേതാവും ചിത്രത്തിന്റെ നിര്‍മ്മാതാവും കൂടിയായ ജോണ്‍ എബ്രഹാം ചെന്നൈയില്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം.
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
ജോണ്‍ എബ്രഹാം, നര്‍ഗീസ് ഫക്രി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍
തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?
ശ്രീലങ്കയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പല പ്രധാനപ്പെട്ട ഭാഗങ്ങളും ചിത്രീകരിച്ചത്. മലേഷ്യ, തായ്ലന്റ്, ലണ്ടന്‍ എന്നിവിടങ്ങളിലും ചിത്രത്തിന്റെ ചിത്രീകരണം നടന്നു
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ