Don't Miss!
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- News സ്വര്‍ണം വീണു; വിലക്കുറവ് മുതലെടുക്കാം, ഏപ്രിലില്‍ വര്‍ധിച്ചത് എത്രയെന്ന് അറിയാമോ, ഇന്നത്തെ വില
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
നാട്ടിലാകെ തുപ്പാക്കി തരംഗം
ആദ്യ ആഴ്ചയില്‍ മാത്രം 4.65 കോടി രൂപയാണ് തുപ്പാക്കി കേരളത്തില്‍ നിന്നുമാത്രം വാരിക്കൂട്ടിയത്. 124 സെന്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം മൂന്നാംദിവസം 95 സെന്ററുകളിലേക്കായി ചുരുങ്ങിയിരുന്നു. ദുല്‍ഖര്‍ സല്മാന് തീവ്രം തിയറ്ററുകളിലെത്തിയതോടെയായിരുന്നു ഇത്. എന്നാല്‍ തുപ്പാക്കിയുടെ കളക്ഷന്‍ ഇടിവുതട്ടിയ്ക്കാന് ഇതൊന്നും കാരമായില്ല.
ആദ്യവാരം കൊണ്ട് വിതരണക്കാരുടെ ഷെയറായി 2.16 കോടി രൂപയാണ് പെട്ടിയ്ക്കുള്ളില്‍ വീണത്. യന്തിരന്റെ 2.75 കോടി രൂപയാണ് ഇതുവരേക്കുമുള്ള റെക്കാര്‍ഡ് കളക്ഷന്‍. തുപ്പാക്കിയെ ഭയന്ന് മലയാളത്തിലെ വമ്പന്‍ സിനിമകള്‍ പോലും റിലീസ് മാറ്റിവച്ചുവെന്നതും ശ്രദ്ധേയമാണ്.
കേരളമൊട്ടാകെ തുപ്പാക്കി തരംഗം സൃഷ്ടിയ്ക്കുകയാണെങ്കിലും വിജയ്ക്ക് ഏറെ ആരാധകരുള്ള എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ചിത്രത്തിന് വന്‍ കളക്ഷന്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പതിവിന് വീപരിതമായി മലബാര്‍ മേഖലയിലും തരംഗം സൃഷ്ടിയ്ക്കാന്‍ വിജയ് ചിത്രത്തിനായിട്ടുണ്ട്.
തമിഴ്നാട്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി ഇതിനോടകം തുപ്പാക്കി മാറിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തും ചിത്രം വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കുന്നത് നിര്‍മാതാക്കളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിയ്ക്കുന്നത്.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'