Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ശമ്പള കുടിശിക തീര്‍ത്തു, ലക്ഷങ്ങള്‍ മുടക്കി ചാനല്‍ നവീകരണം; റിപ്പോര്‍ട്ടര്‍ ചാനലിന് പണം എവിടെനിന്ന്?
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് പണമൊഴുകുന്നതായി റിപ്പോര്‍ട്ടുകള്‍. ശമ്പള കുടിശ്ശിക തീര്‍ക്കുകയും, ലക്ഷങ്ങള്‍ മുടക്കി ചാനല്‍ നവീകരിക്കുകയും ചെയ്തതോടെ ഈ പണം എവിടെ നിന്ന് വരുന്നു എന്നാണ് ചോദ്യം.
ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫും എംഡിയുമായിരുന്ന എം വി നികേഷ് കുമാര്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് നികേഷ് പോയതോടെ ചാനലിന്റെ പ്രവര്‍ത്തനം അവതാളത്തിലായി.
നികേഷ് അവതരിപ്പിച്ചിരുന്ന 9 മണിയിലെ എഡിറ്റേഴ്സ് അവര്‍ ആയിരുന്നു ചാനലിലെ ഏറ്റവും റേറ്റിംഗ് ഉണ്ടായിരുന്ന പരിപാടി. മൊത്തം വാര്‍ത്ത ചാനലുകള്‍ക്കിടയിലും ഈ സമയത്ത് റിപ്പോര്‍ട്ടര്‍ ആയിരുന്നു മുന്നില്‍. എന്നാല്‍ നികേഷ് പോയതോടെ ചാനല്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലായി.
പല ബ്യൂറോകളിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും മുടങ്ങി. സ്ഥാപനത്തില്‍ നിന്ന് ജേണലിസ്റ്റുകളുടെ ഉള്‍പ്പടെ കൂട്ട രാജി ഉണ്ടായി. എന്നാല്‍ അഴീക്കോട്ടെ പരാജയവും അതിന്റെ ക്ഷീണവും കഴിഞ്ഞ് നികേഷ് ചാനലില്‍ തിരിച്ചെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. കുടിശ്ശികകള്‍ തീര്‍ത്ത് ചാനലിനെ പൂര്‍ണ്ണ സജ്ജമാക്കുകയാണ് ലക്ഷ്യം. ഈ പണം എവിടെ നിന്ന് ഒഴുകുന്നു?
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ