Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും..വോട്ടെടുപ്പ് രാവിലെ 7 മുതൽ
- Sports IPL 2024: എസ്ആര്‍എച്ചിനെ തീര്‍ത്തു, ആര്‍സിബി ഇനി പ്ലേഓഫ് കളിക്കുമോ? എന്തു ചെയ്യണം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ ഭ്രമരം
ഭ്രമരം ഗമിയ്ക്കുന്നത് തിരക്കിന്റെ ലോകത്തല്ല, തിരക്കൊഴിഞ്ഞ പാതകളിലൂടെയാണ്. എന്തൊക്കെയോ ദുരൂഹതകള്‍ ചൂഴ്ന്നു നില്ക്കുന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രം സിനിമയുടെ ഇടവേള വരെ മുന്നോട്ടുപോകുന്നത്. പഴയ സഹപാഠിയായ ഉണ്ണിയെ തേടി നഗരത്തിലെത്തുകയാണ് അയാള്‍. എന്നാല്‍ പരുക്കന്‍ മുഖഭാവങ്ങളോടെയെത്തിയ സഹപാഠിയെ ഉണ്ണിയ്ക്ക് തിരിച്ചറിയാനാവുന്നില്ല. ഉണ്ണിയ്ക്കും കുടുംബത്തിനും മുന്നില്‍ ജോസെന്ന പേരില്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ കഥാപാത്രത്തിന്റെ ദുരൂഹതകള്‍ക്ക് കനം വെയ്ക്കുന്നു.
ഇരുവരുടെയും സുഹൃത്താണ് അലക്സ്. ഇവര്‍ മൂന്നു പേരും ഒരേ സ്കൂളില്‍ പഠിച്ചിരുന്നവരാണ്. ജോസ് തടിയെത്തുന്ന ഉണ്ണിയും അലക്സും ഇന്ന് നല്ലനിലയില്‍ ജീവിയ്ക്കുന്നവരാണ്. ഉണ്ണി ഷെയര്‍ ബ്രോക്കറും അലക്സ് ഒരു ഡോക്ടറുമാണ്. പിന്നീട് തങ്ങളെ തേടിയെത്തിയ ജോസെന്ന ജീപ്പ് ഡ്രൈവറുടെ യഥാര്‍ത്ഥ വ്യക്തിത്വം തിരിച്ചറിയുന്നതോടെ ഇരുവര്‍ക്കുമൊപ്പം ഭ്രമരം പ്രേക്ഷകരിലും പിരിമുറുക്കം സൃഷ്ടിയ്ക്കുന്നു.
ഭൂതകാലത്തില്‍ സംഭവിച്ച ഒരു ദുരന്തത്തില്‍ ഭാഗഭാക്കാണവര്‍. ആ ദുരന്തം സൃഷ്ടിച്ച പകയുടെ നീറുന്ന കനലുകള്‍ ഉള്ളിലൊളിപ്പിച്ചാണ് ആ ജീപ്പ് ഡ്രൈവര്‍ ഇരുവരെയും അന്വേഷിച്ചെത്തിയത്. അയാളുടെ ലക്ഷ്യം വെളിപ്പെടുന്നതോടെ ഭ്രമരം അന്ത്യത്തോട് അടുക്കുന്നു.
അടുത്ത പേജില്‍
തിരക്കഥാകൃത്ത് ലക്ഷ്യം കണ്ടില്ല
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ