Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
എയ്ഡ്സ് രോഗിയുടെ കഥയുമായി രേവതി
എയ്ഡ്സ് രോഗിയുടെ കഥയുമായി രേവതി
പുരസ്കാരങ്ങള്‍ നേടിയ മിത്ര് -മൈ ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം രേവതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം പൂര്‍ത്തിയായി. ഫിര്‍ മിലേംഗെ എന്ന് പേരിട്ടിരിക്കുന്ന ഹിന്ദിചിത്രം മുഖ്യധാരാ സിനിമയുടെ ചേരുവകളോടെയാണ് ഒരുക്കിയിരിക്കുന്നത്.
ഒരു എയ്ഡ്സ് രോഗിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ പ്രമേയം. സല്മാന്ഖാന്, ശില്പാ ഷെട്ടി, അഭിഷേക് ബച്ചന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എയ്ഡ്സ് രോഗിയായ ഗായകനായാണ് സല്മാന്ഖാന് ചിത്രത്തില്‍ അഭിനയിക്കുന്നത്.
എയ്ഡ്സ്രോഗിയായ യുവാവിന്റെ കഥ പറയുന്ന ഫിലാഡെല്‍ഫിയ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് രേവതി ഫിര്‍ മിലേംഗെ ഒരുക്കിയത്.
പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയായാണ് ശില്പാഷെട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശില്പാഷെട്ടിയുടെ ഒരു കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകനായി അഭിഷേക് ബച്ചന് പ്രത്യക്ഷപ്പെടുന്നു.
നാല് കോടി രൂപ ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ജൂണ്‍ 25ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
രേവതിയുടെ ആദ്യചിത്രമായ മിത്ര് യുഎസ്സിലായിരുന്നു ചിത്രീകരിച്ചിരുന്നത്. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് രണ്ടാമത്തെ തവണ നേടിക്കൊടുത്ത മിത്ര്-മൈ ഫ്രണ്ട് സിനിമാ മാധ്യമത്തില്‍ കൈയടക്കമുള്ള സംവിധായകയാണ് രേവതി എന്ന് തെളിയിച്ചു.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'